Wednesday, May 1, 2013

kammants

kammantu maathram

61 comments:

പിപ്പിലാഥന്‍ said...

രണ്ടും ഒന്നാണെന്നാണ് എല്ലാവരും തെറ്റിദ്ധരിചിരിക്കുന്നത്. ഞാന്‍ soul ന്‍റെ മലയാളം എന്തെന്ന് ചോദിച്ചാല്‍ "ഛെ അതുപോലും അറിയില്ലേ ആല്മാവ്‌ എന്നാണെന്ന് പറയും .അപ്പോള്‍ spirit ഓ എന്ന് ചോദിക്കുമ്പോള്‍ അതും ആല്‍മാവ് ,എന്ന് പറയും. ഇത്രയുമാണ് പൊതു വിജ്ഞാനം.

പിപ്പിലാഥന്‍ said...

ബൈബിളില്‍ പലതരം ആല്‍മാക്കളെ പറ്റി പറയുന്നുണ്ട് . ആല്മാവ്‌ എന്നത് ഒരു CATAGORY , അല്ലെങ്കില്‍ ഒരു മാനം ആണ് . ആല്‍മലോകം തന്നെയില്ലേ? ജഡം പലതരത്തിലുള്ളതുപോലെ.

പിപ്പിലാഥന്‍ said...


കൊരിന്ത്യർ 2 - 5:5

അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.


റോമർ - 8:9

നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.


റോമർ - 8:23

ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

പിപ്പിലാഥന്‍ said...

സഭാപ്രസംഗി 3 v 18, to 21 ch 6, v 10 , ch 9 v 1 to 3, v 5&6, v 11&12, ch 11 v 5, &ch 12 v 5&7

41 minutes ago · Like

പിപ്പിലാഥന്‍ said...


യെശയ്യാ - 42:1

ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.


യോഹന്നാൻ - 3:34

ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.

പിപ്പിലാഥന്‍ said...

യോഹന്നാന്‍റെ പ്രധാന കൊള്ള സങ്കേതം ,ടെക്സാസിലെ ഡാലസില്‍ ,കരോള്‍ട്ടന്‍ സിറ്റിയിലാണ് . ഒരു ദിവസം (ആഴ്ചയില്‍ മൂന്ന് ദിവസം വച്ച് ) പാതിനായിരം എഴുത്തുകള്‍ അയക്കും. അറുപതുകളിലെ എന്നെപ്പോലുള്ള തെണ്ടിപ്പില്ലെരുടെ തകര്‍ന്നു വീഴാറായ ഓലക്കുടിലിനു മുന്നില്‍ ,മൂക്കട്ടയും ഒളിപ്പിച്ചു കീറിയ വള്ളിനിക്കാരും ഇട്ടു ,ഒട്ടിയവയരും ,ദയനീയഭാവവും ഉള്ള കുറെ കറുപ്പ് വെളുപ്പ്‌ ചിത്രങ്ങളും . കൂടെ ഏഷ്യയെ സുവിശേഷികരിക്കാന്‍ സാഹായിക്കൂ എന്നാ അപേക്ഷയും , പാവം സായിപ്പ് വീഴുമെന്നു ഉറപ്പു . ശരാസരി ഒരു ദിവസം ഇരുപത്തയ്യായിരം ഡോളര്‍ വരുമാനം. ഉപയോഗിക്കുന്നത് സ്വന്തമായി .

പിപ്പിലാഥന്‍ said...

യാക്കോബ് 4:5 നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ, ദൈവം അസൂയയോടു അഭിലഷിക്കുന്നു.

പിപ്പിലാഥന്‍ said...

ലോകത്തിന്‍റെ ആത്മാവ് , ദുരാത്മക്കള്‍ , നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവ് , നമ്മള്‍ പ്രാപിക്കുന്ന ആത്മാവ് , മരുഭൂമിയിലേക്ക് നയിച്ച ആത്മാവ്, മൂകനായ ആത്മാവ്, യേശുവിന്റെ അസ്വസ്ഥമായആത്മാവ്, അന്തി ക്രിസ്തുവിന്റെ ആത്മാവ് , പര്ശുദ്ദത്മാവ്‌ ഒക്കെ എന്താണ്?

പിപ്പിലാഥന്‍ said...

സൂക്ഷിച്ചു പഠിച്ചാല്‍ ദൈവം നമ്മെ ആത്മാവിന്‍റെ പോടികൊണ്ടാല്ലേ ഉണ്ടാക്കിയത്? ദൈവത്തിന്‍റെ രൂപത്തില്‍ ,ധൂധന്മാരെക്കാള്‍ ഉന്നതരായി ? ഇനി ആ പഴയ ശരീരത്തില്‍ ഇരുന്നു ദൂദാന്‍മാരെ വിധിക്കീണ്ടാവരുമാണ് ,ചൊവ്വേ ജീവിച്ചാല്‍ നമ്മള്‍.

പിപ്പിലാഥന്‍ said...

ദൈവം "നിലത്തിന്റെ പൊടികൊണ്ടു " എന്ന് തര്‍ജിമ ചെയ്തത് "dust of the ground" എന്ന ഇംഗ്ലീഷില്‍ നിന്നാണ് .അവിടെ മണ്ണ് എന്ന് പറയുന്നില്ല . നിലം എന്നതിന് എബ്രായ ഭാഷയില്‍ ആത്മാ (הָ֣אֲדָמָ֔ה) ad-aw-maw' എന്നാണു . എബ്രായ ഭാഷയും സംകൃത ഭാഷയും ആയുള്ള ബന്ധം നമ്മുക്ക് അറിയാം . എബ്രായ മാസങ്ങളിലെ , കുറെ പേരുകള്‍ ഭാരതിയമാണ്.(തിരിഞ്ഞുമാകാം ) പൊടിക്ക് അപാര്‍ എന്നും ദൂള്‍ എന്നും എബ്രായ ഭാഷ . മാസങ്ങള്‍ അയ്യര്‍,ശിവന്‍,കേശവന്‍,ഷാവത് ,തീസരി ... എന്നപെരുകള്‍ നോക്കൂ . അങ്ങനെ ആത്മായെന്നു അവിടെമാത്രം പറഞ്ഞത് ആദ്മാ എന്തെന്നറിയാത്തവര്‍ മണ്ണ് എന്ന് തര്‍ജിമ ചെയത് വികലമാക്കി. ഭൂമിക്കു കടൂര്‍ ഹരെട്സ് എന്നും ,നിലത്തിനു ഏറെട്സ് എന്നുമാണ് ഹേബര് മൂലം . ഇനി അത് തിരുത്താന്‍ അസാദ്ധ്യം ആണ്. അതുകൊണ്ടാണ് ആത്മാവിന്റെ പോടീ എന്ന് പറഞ്ഞത്. അങ്ങിനെയാണ് ആധാത്തിനു ഉടുമുണ്ടിന്റെ ആവശ്യം ഈല്ലതിരുന്നതും. അവര്‍ക്ക് രതിയും ഇല്ലായിരുന്നു. തോട്ടത്തില്‍ നിന്നും മണ്ണ് ശരീരമായി പുറത്തായപ്പോള്‍ ആണ് രതി തുടങ്ങിയത്.

പിപ്പിലാഥന്‍ said...

ഈ മദര്‍'സ ഡേ കു എല്ല്ലാ അമ്മമാര്‍കും എന്‍റെ ഈ എളിയ സ്നേഹോപഹാരം സമര്‍പ്പി ക്കുന്നു.


ആ പുഞ്ചിരി മാഞ്ഞുപോയി

അമ്മ എന്നുള്ള രണ്ടഷരം അമ്മിഞ്ഞപ്പാലിന്റെ മാധുര്യം, ആ അധരങ്ങള്‍ ഇനി ചലിക്കില്ല ,ആ മിഴികള്‍ ഇനി തുറക്കില്ല ,ആ കൈകള്‍ ഇനി ഉയരില്ല . എന്തേ എന്‍റെ അമ്മ ഒന്നും ആരോടും പറയാതെ പോയ്‌. അവള്‍ അമ്മയുടെ മോള്‍ അമ്മയുടെ അറികത്തുതന്നെ ഉണ്ടായിരുന്നില്ലേ , എന്നിട്ടും അമ്മ എല്ലാം ഉള്ളിലൊതുക്കി അല്ലേ?

ചിന്തകള്‍ വല്ലാതെ എന്നെ അലട്ടിക്കൊണ്ടിരുന്നു. വേദനകൾ ഗദ്ഗദമായി തൊണ്ടയിൽ കുരുങ്ങി നിന്നു .

പനിനീരിന്റെ മണമുള്ള അമ്മയുടെ വിറങ്ങലിച്ച ശരീരം മൊബൈൽ മോർച്ചറിയിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു . ബന്ധുക്കളും മിത്രങ്ങളും ചുറ്റിനും ഇരുന്നു വേർപാടിന്റെ വേദന അയവിറക്കുന്നു . ഞാൻ ആ മുഖതേക്ക് നോക്കി , ആ ചുണ്ടുകൾ എന്നോട് എന്തോ മന്ത്രിക്കുന്നില്ലേ ?' മോളെ അപ്പച്ചനു ചായ കൊടുത്തോ ? മരുന്നു കൊടുത്തോ ?' ആവശ്യത്തിനു അസുഖങ്ങൾ അപ്പച്ചനുണ്ട് ,രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ എല്ലാം ,അമ്മയ്ക്കും ഉണ്ടായിരുന്നു വേണ്ടത്ര അസുഖങ്ങൾ . പക്ഷെ അതിൽനിന്നെല്ലാം മുക്തയായി യാത്രയായി .. കേട്ടവർ കേട്ടവർ പറഞ്ഞു , മോളെ , ആ വേദന കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല . ആ വേദനയിൽ നിന്നും രക്ഷ പെട്ടില്ലേ , ദൈവം എടുത്തു നന്നയി.

ബന്ധുമിത്രാദികളുടെ പ്രവാഹം കൂടികൊണ്ടിരുന്നു . മുറ്റത്തും തൊടിയിലും ആളുകളെ ക്കൊണ്ടു നിറഞ്ഞു അമ്മയുടെ മൃതുശരീരം പെട്ടിയിൽ കിടത്തി പൂമാലകൊണ്ട് അലങ്കരിക്കുന്നു ഒരു ബന്ധു. ഇടവകവികാരി എത്താറായി . സമയം അടുക്കുന്തോറും മനസ്സിന്‍റെ ഉള്ളിലിരുന്നു പെരുമ്പറ കൊട്ടാന്‍ തുടങ്ങി, എന്‍റെ മനസ്സു മന്ത്രിച്ചു;
"എവിടെയാണെങ്കിലും അരികില്‍ ഞാനുണ്ട് , അമ്മക്കു തുല്യമായ്‌ അമ്മ മാത്രം,എന്‍റെ അമ്മയെപോലെന്റെ അമ്മ മാത്രം, ഈ നന്മകള്‍ തന്നതെന്നമ്മ, വറ്റാത്ത വാത്സല്യം തന്നതമ്മ , എവിടെ നീ , എവിടെ നീ ..."
'മങ്ങിയോരന്തിവെളിച്ചത്തില്‍... പുരോഹിതന്‍റെ ശബ്ദം എന്നെ ചിന്തയില്‍നിന്നുയര്‍ത്തി ,കന്യസ്ത്രിമാര്‍ ഏറ്റുപാടി ' ദൂതന്‍ പ്രാര്‍ത്ഥന കേട്ടില്ല , സംയംതെല്ലും തന്നില്ല...
ഓര്‍മ്മകള്‍ എവിടെയൊക്കെയോ കാടു കയറി; മനുക്ഷ്യജീവിതം വെറും പുല്കൊടിപോലെയല്ലേ ; വെയിലെല്കുമ്പോള്‍ അതു വാടിപോകുന്നു അതുപോലെ നമ്മുടെ അമ്മമാര്‍ മക്കള്‍കുവേണ്ടി,കുടുംബത്തിനുവേണ്ടി ഒരു തിരി നാളമായ് വീടിന്‍റെ പ്രകാശമായ്‌ ..' അവസാനം കരിന്തിരി കതിയെരിഞ്ഞടങ്ങുന്നു . അവസാനം അമ്മയുമിതാ വെള്ളവസ്ത്രധാരിയായ്‌ വെറും ആറടി മണ്ണിനുവേണ്ടി യാത്രയാകുന്നു! കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു .

അര്‍ബുദം എന്നാ മാറാരോഗത്തിന് അടിമയായി അമ്മ മാറിയപ്പോള്‍ ആരും കരുതിയില്ല ഇത്ര വേഗം യാത്രയാകുമെന്നു. രാത്രിയുടെ യാമങ്ങളില്‍ വേദനകൊണ്ട് പുളയുമ്പോള്‍ അതുകണ്ട് നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിയുമായിരുന്നോള്ളൂ.

ബാലാമണിയമ്മയുടെ കവിത സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു " മകള്‍ അമ്മയോട് ചോദിക്കുന്നു " അമ്മെ ഞാന്‍ എവിടെനിന്നുണ്ടായി?" അമ്മപറഞ്ഞു ആ അറിഞ്ഞുകൂടാ മോളെ . മകള്‍ മൊഴിഞ്ഞു " അയ്യേ ഈ അമ്മയ്ക്കും ഒന്നും അറിഞ്ഞുകൂടാ". അമ്മ ചിരിക്കുന്നു."അമ്മയുടെ വാത്സല്ല്യം" അതിലുപരിയായി എന്തുണ്ട് ഈ ലോകത്തില്‍.

പിപ്പിലാഥന്‍ said...

ഈ മദേര്‍സ്ഡെയിക്ക് എല്ല്ലാ അമ്മമാര്‍കും എന്‍റെ ഈ എളിയ സ്നേഹോപഹാരം സമര്‍പ്പി ക്കുന്നു.


ആ പുഞ്ചിരി മാഞ്ഞുപോയി
അമ്മ എന്നുള്ള രണ്ടഷരം അമ്മിഞ്ഞപ്പാലിന്റെ മാധുര്യം, ആ അധരങ്ങള്‍ ഇനി ചലിക്കില്ല ,ആ മിഴികള്‍ ഇനി തുറക്കില്ല ,ആ കൈകള്‍ ഇനി ഉയരില്ല . എന്തേ എന്‍റെ അമ്മ ഒന്നും ആരോടും പറയാതെ പോയ്‌. അവള്‍ അമ്മയുടെ മോള്‍ അമ്മയുടെ അറികത്തുതന്നെ ഉണ്ടായിരുന്നില്ലേ , എന്നിട്ടും അമ്മ എല്ലാം ഉള്ളിലൊതുക്കി അല്ലേ?

ചിന്തകള്‍ വല്ലാതെ എന്നെ അലട്ടിക്കൊണ്ടിരുന്നു. വേദനകൾ ഗദ്ഗദമായി തൊണ്ടയിൽ കുരുങ്ങി നിന്നു .

പനിനീരിന്റെ മണമുള്ള അമ്മയുടെ വിറങ്ങലിച്ച ശരീരം മൊബൈൽ മോർച്ചറിയിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു . ബന്ധുക്കളും മിത്രങ്ങളും ചുറ്റിനും ഇരുന്നു വേർപാടിന്റെ വേദന അയവിറക്കുന്നു . ഞാൻ ആ മുഖതേക്ക് നോക്കി , ആ ചുണ്ടുകൾ എന്നോട് എന്തോ മന്ത്രിക്കുന്നില്ലേ ?' മോളെ അപ്പച്ചനു ചായ കൊടുത്തോ ? മരുന്നു കൊടുത്തോ ?' ആവശ്യത്തിനു അസുഖങ്ങൾ അപ്പച്ചനുണ്ട് ,രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ എല്ലാം ,അമ്മയ്ക്കും ഉണ്ടായിരുന്നു വേണ്ടത്ര അസുഖങ്ങൾ . പക്ഷെ അതിൽനിന്നെല്ലാം മുക്തയായി യാത്രയായി .. കേട്ടവർ കേട്ടവർ പറഞ്ഞു , മോളെ , ആ വേദന കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല . ആ വേദനയിൽ നിന്നും രക്ഷ പെട്ടില്ലേ , ദൈവം എടുത്തു നന്നയി.

ബന്ധുമിത്രാദികളുടെ പ്രവാഹം കൂടികൊണ്ടിരുന്നു . മുറ്റത്തും തൊടിയിലും ആളുകളെ ക്കൊണ്ടു നിറഞ്ഞു അമ്മയുടെ മൃതുശരീരം പെട്ടിയിൽ കിടത്തി പൂമാലകൊണ്ട് അലങ്കരിക്കുന്നു ഒരു ബന്ധു. ഇടവകവികാരി എത്താറായി . സമയം അടുക്കുന്തോറും മനസ്സിന്‍റെ ഉള്ളിലിരുന്നു പെരുമ്പറ കൊട്ടാന്‍ തുടങ്ങി, എന്‍റെ മനസ്സു മന്ത്രിച്ചു;
"എവിടെയാണെങ്കിലും അരികില്‍ ഞാനുണ്ട് , അമ്മക്കു തുല്യമായ്‌ അമ്മ മാത്രം,എന്‍റെ അമ്മയെപോലെന്റെ അമ്മ മാത്രം, ഈ നന്മകള്‍ തന്നതെന്നമ്മ, വറ്റാത്ത വാത്സല്യം തന്നതമ്മ , എവിടെ നീ , എവിടെ നീ ..."
'മങ്ങിയോരന്തിവെളിച്ചത്തില്‍... പുരോഹിതന്‍റെ ശബ്ദം എന്നെ ചിന്തയില്‍നിന്നുയര്‍ത്തി ,കന്യസ്ത്രിമാര്‍ ഏറ്റുപാടി ' ദൂതന്‍ പ്രാര്‍ത്ഥന കേട്ടില്ല , സംയംതെല്ലും തന്നില്ല...
ഓര്‍മ്മകള്‍ എവിടെയൊക്കെയോ കാടു കയറി; മനുക്ഷ്യജീവിതം വെറും പുല്കൊടിപോലെയല്ലേ ; വെയിലെല്കുമ്പോള്‍ അതു വാടിപോകുന്നു അതുപോലെ നമ്മുടെ അമ്മമാര്‍ മക്കള്‍കുവേണ്ടി,കുടുംബത്തിനുവേണ്ടി ഒരു തിരി നാളമായ് വീടിന്‍റെ പ്രകാശമായ്‌ ..' അവസാനം കരിന്തിരി കതിയെരിഞ്ഞടങ്ങുന്നു . അവസാനം അമ്മയുമിതാ വെള്ളവസ്ത്രധാരിയായ്‌ വെറും ആറടി മണ്ണിനുവേണ്ടി യാത്രയാകുന്നു! കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു .

അര്‍ബുദം എന്നാ മാറാരോഗത്തിന് അടിമയായി അമ്മ മാറിയപ്പോള്‍ ആരും കരുതിയില്ല ഇത്ര വേഗം യാത്രയാകുമെന്നു. രാത്രിയുടെ യാമങ്ങളില്‍ വേദനകൊണ്ട് പുളയുമ്പോള്‍ അതുകണ്ട് നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിയുമായിരുന്നോള്ളൂ.

ബാലാമണിയമ്മയുടെ കവിത സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു " മകള്‍ അമ്മയോട് ചോദിക്കുന്നു " അമ്മെ ഞാന്‍ എവിടെനിന്നുണ്ടായി?" അമ്മപറഞ്ഞു ആ അറിഞ്ഞുകൂടാ മോളെ . മകള്‍ മൊഴിഞ്ഞു " അയ്യേ ഈ അമ്മയ്ക്കും ഒന്നും അറിഞ്ഞുകൂടാ". അമ്മ ചിരിക്കുന്നു."അമ്മയുടെ വാത്സല്ല്യം" അതിലുപരിയായി എന്തുണ്ട് ഈ ലോകത്തില്‍.

പിപ്പിലാഥന്‍ said...

ലോകത്തിന്‍റെ ആത്മാവ് , ദുരാത്മക്കള്‍ , നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവ് , നമ്മള്‍ പ്രാപിക്കുന്ന ആത്മാവ് , മരുഭൂമിയിലേക്ക് നയിച്ച ആത്മാവ്, മൂകനായ ആത്മാവ്, യേശുവിന്റെ അസ്വസ്ഥമായആത്മാവ്, അന്തി ക്രിസ്തുവിന്റെ ആത്മാവ് , പര്ശുദ്ദത്മാവ്‌ ഒക്കെ എന്താണ്?

പിപ്പിലാഥന്‍ said...



Sunny Mathew ദൈവം ഉണ്ടാക്കിയ രൂപത്തില്‍ ജഡം പൊതിഞ്ഞതാണ് ഇന്ന് നാം കാണുന്നത്. ദൈവപുത്രന്മാര്‍ മനുഷ്യ ശരീരം സ്വീകരിച്ചതുപോലെ - എന്നിട്ട് മനുഷ്യ സ്ത്രീകളുമായി രതിയില്‍ ഏര്‍പ്പെട്ടത് വായിചിട്ടില്ലയോ?




Sunny Mathew ആദത്തെ മലാഖാമാരിലും ഉന്നതനായാണ് സൃഷ്ട്ടിച്ചതെന്നു അറിയാമല്ലോ?



Sunny Mathew ഇനിയും ചത്തു വീണ്ടും ജനിച്ചു കഴിഞ്ഞാല്( ആത്മീയ ശരീരത്തില്‍)‍ , നരകത്തിലോട്ട് തെരഞ്ഞെടുത്താലും ,സ്വര്‍ഗരാജ്യത്തേക്ക് തെരഞ്ഞെടുത്താലും , സ്വര്‍ഗരാജ്യം കാണാം . ഇതിനെക്കുറിച്ചാണ് നിക്കൊയോടു യേശു പറയുന്നത്. പിന്നെ സ്വര്‍ഗരാജ്യത്ത് കടക്കുന്നവരുടെ കീഴിലായിരിക്കും മൊത്തം മാലാഖാമാര്‍. അവരില്‍ ചിലരുടെ വിധിയും നമ്മളായിരിക്കും നടത്തുക

പിപ്പിലാഥന്‍ said...

Philip 2:6

അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു

7 വിചാരിക്കാതെ ദാസരൂപം എടുത്തു

8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

പിപ്പിലാഥന്‍ said...

പൌലോസച്ചനോട് ചോദിച്ച ചോദ്യത്തിന് അഭിപ്രായം പറഞ്ഞാല്‍ ===നമ്മുക്കെല്ലാം ജന്മപാപം ഉള്ളതുകൊണ്ട്, ജന്മപാപം നീക്കിയ യേശു ഇല്ലായിരുന്നെങ്കില്‍ , നമ്മള്‍ സ്വര്‍ഗരാജ്യത്തിന് അര്‍ഹാരാകില്ല. അത് ഒരുവശം മാത്രം. നമ്മുടേതല്ലാത്ത പാപം ആയതുകൊണ്ട് അത് എല്ലാവര്‍ക്കും വേണ്ടി ഒരീലവില്‍ ആണ് നീക്കിയിരിക്കുന്നത് . അത് എല്ലാവര്‍ക്കും സൌജന്യവും ആണ്. എന്നാല്‍ അതുകൊണ്ട് മാത്രം ആയില്ല . കര്‍മപാപം ചെയ്‌താല്‍ അത് പരിഹരിക്കണം, പരിഹരിക്കാന്‍ പറ്റാത്തതാനെങ്കില്‍ പൂര്‍ണമായും അനുതപിച്ചു കര്‍ത്താവിനോട് ഏറ്റുപറയണം. അതല്ലാതെ നമ്മള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കും ,തെറ്റുകള്‍ക്കും, പാപങ്ങള്‍ക്കും ആല്ല യേശു യഗമായത്.

പിപ്പിലാഥന്‍ said...

ദേഹം, ദേഹി, ആത്മാവ്,ഇത് രണ്ടേ ഒള്ളൂ . ദേഹവും ആത്മാവും കൂടുമ്പോള്‍ ദേഹി ഉണ്ടാകുന്നു . അപ്പോള്‍ ദേഹത്തിന്റെയോ , ആത്മാവിന്റെയോ ഗുണം കാണില്ല. ആത്മാവ് ദേഹത്ത് നിന്ന് വേര്‍പെടുമ്പോള്‍ ,ദേഹം , ആയി മാറുന്നു. അതല്ലേ ശവത്തിനു നമ്മള്‍ ബോഡി എന്ന് പറയുന്നത്. ഹൈഡ്രജാനും ഓക്സിജനും കൂടി വെള്ളമാകുംപോള്‍ ,വെള്ളത്തിനു ഹൈഡ്രജന്റെയോ ഒകസിജന്റെയോ സ്വഭാവം ഇല്ല ,മൂന്നാമതൊരു സ്വഭാവം ആണ് ,രാസപരമായും ഭൌതീകമായും . എന്നാല്‍ വെള്ളത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍പെട്ടാല്‍ പിന്നെയത്തിനു വെള്ളത്തിന്റെ ഒരു ഗുണവും കാണില്ല.വെള്ളം എവിടെയെന്നു ചോദിച്ചാല്‍ എവിടെയെന്നു പറയാനും പറ്റില്ലാ.

പിപ്പിലാഥന്‍ said...

ദേഹം, ദേഹി, ആത്മാവ്,ഇത് രണ്ടേ ഒള്ളൂ . ദേഹവും ആത്മാവും കൂടുമ്പോള്‍ ദേഹി ഉണ്ടാകുന്നു . അപ്പോള്‍ ദേഹത്തിന്റെയോ , ആത്മാവിന്റെയോ ഗുണം കാണില്ല. ആത്മാവ് ദേഹത്ത് നിന്ന് വേര്‍പെടുമ്പോള്‍ ,ദേഹം , ആയി മാറുന്നു. അതല്ലേ ശവത്തിനു നമ്മള്‍ ബോഡി എന്ന് പറയുന്നത്. ഹൈഡ്രജാനും ഓക്സിജനും കൂടി വെള്ളമാകുംപോള്‍ ,വെള്ളത്തിനു ഹൈഡ്രജന്റെയോ ഒകസിജന്റെയോ സ്വഭാവം ഇല്ല ,മൂന്നാമതൊരു സ്വഭാവം ആണ് ,രാസപരമായും ഭൌതീകമായും . എന്നാല്‍ വെള്ളത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍പെട്ടാല്‍ പിന്നെയത്തിനു വെള്ളത്തിന്റെ ഒരു ഗുണവും കാണില്ല.വെള്ളം എവിടെയെന്നു ചോദിച്ചാല്‍ എവിടെയെന്നു പറയാനും പറ്റില്ലാ.

പിപ്പിലാഥന്‍ said...

പക്ഷെ നമ്മള്‍ തെറ്റായി ഈ രണ്ടു പദങ്ങള്‍ക്കും ആത്മാവ് എന്നാണ് പറയാറുള്ളത് . ഗുരുക്കന്മാര്‍ തര്‍ജിമാചെയ്ത്തതും അങ്ങിനെ തന്നെ , അതായതു ഹൈഡ്രജനും ഓക്സിജനും ഒരു പ്രത്യേക അവസ്ഥയില്‍ ചേര്‍ന്നാല്‍ വെള്ളം ഉണ്ടാകുന്നതുപോലെ (2H2+O2=2H2O) . വെള്ളം മറ്റൊരവസ്ഥയില്‍ ഹൈഡ്രജനും ഓക്സിജനും ആയി മാറുംപോലെ , വെള്ളമായാല്‍ പിന്നെയതിന് ഹൈഡ്രജന്‍റെയോ ഓക്സിജന്‍റെയോ ,രാസ ഭൌതീക ഗുണങ്ങള്‍ ഇല്ലാതെ ജലത്തിന്‍റെ മാത്രം ഗുണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ജലം ഹൈഡ്രജനും ഓക്സിജനും ആയിമാറിയാല്‍ ജലത്തിന് അസ്ഥിത്വം ഇല്ലാത്തതുപോലെ.
ദേഹം+ആത്മാവ് = ദേഹി , ദേഹിയില്‍നിന്നും ആത്മാവ് വിട്ടാല്‍ പിന്നെ ദേഹം ( മൃതശരീരത്തിന് BODY എന്നാണു പണ്ട് പറഞ്ഞിരുന്നത്, BODY VIEW).

പിപ്പിലാഥന്‍ said...

Samuel George -said IF Jesus said, whoever has seen me, has seen the father, it means, his father looks like him
-------------------
Sajan Thomas നമ്മക്ക് വീഴ്ച പറ്റി എന്നു എങ്ങനെ പറയുന്നു /// നമുക്ക് വീഴ്ചപറ്റിയത് മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. ആദത്തിനുണ്ടായിരുന്ന ഏതെങ്കിലും കഴിവ് നമുക്ക് ഉണ്ടോ? ഇനിയും മനസിലായില്ലെങ്കില്‍ , നമ്മുക്ക് എന്തെങ്കിലും അസുഖം വന്നൂ പിന്നെയുണ്ടാകുന്ന തലമുറ എല്ലാം ചെകിടരും ഊമാരും ആണെന്ന് വക്കുക . അപ്പോള്‍ കുറെ തലമുറ കഴിഞ്ഞു അവര്‍ക്ക് വന്ന വീഴ്ച എന്താണെന്ന് അവര്‍ക്ക് പിടികിട്ടില്ല. എന്നെങ്കിലും ഈ രണ്ടു കഴിവുകളും തിരിച്ചു കിട്ടുമ്പോള്‍ മാത്രമേ നമ്മുടെ നഷ്ട്ടം എത്രയായിരുന്നു എന്ന് മനസിലാകൂകയോള്ളൂ . ഇന്ന് അഞ്ചു ഇന്ദ്രിയം ഉണ്ടെങ്കില്‍ പാറുദീസ എന്ന മാനത്തില്‍ ചുരുങ്ങിയത് പത്തു ഇന്ദ്രിയം എങ്കിലും ഉണ്ടാകും. ഇന്ന് നമ്മുടെ ഉള്ള ഇന്ദ്രിയങ്ങള്‍ തന്നെ ചുരുങ്ങിയ പരിമിതികല്‍ക്കുല്ലിലാണ്. 20 D.BELL MUTHAL 20000 d. bell വരെയുള്ള ശബ്ദങ്ങളെ നമ്മുക്ക് ഗ്രഹിക്കാന്‍ പറ്റൂ, ഇതിനും അപ്പുറം ഉള്ള ശബ്ദങ്ങള്‍ കേട്ടാലും നമ്മള്‍ അറിയില്ല . Electromagnetic Spectram ത്തിന്‍റെ ഒരു ശതമാനം പോലും മനുഷ്യന് കാണാന്‍ പറ്റില്ല ( ചുവപ്പിനും വയലറ്റിനും ഇടയിലുള്ള ഒരു ശതമാനത്തിന്‍റെ നൂറില്‍ ഒന്നേ നമ്മുക്ക് കാണാന്‍ പറ്റൂ. തലച്ചോറിന്‍റെ വളരെ ചുരുങ്ങിയ ഭാഗം മാത്രമേ നമ്മുക്ക് ഉപയോഗിക്കാന്‍ പട്ടുന്നോള്ളൂ . ഇപ്പോള്‍ നമ്മുടെ വീഴ്ചയുടെ ഏകദേശ രൂപം പിടികിട്ടിയെന്ന് കരുതുന്നു.

------------------


പിപ്പിലാഥന്‍ said...

Manson and Samuel, IF Jesus said, whoever has seen me, has seen the father, it means, his father looks like him. And, Jesus said this while he was in human form Here this is interpretation and translation error. in most language see means understand,( when somebody prove a fact , we say "I SEE" , When a lawyer prove a man innocent , audience say" look he is innocent" in Hindi " abhi dhekhaa अभी देखा " In Malayalam " ippam kando ഇപ്പം കണ്ടോ?" we don't see anything but only understand. നമ്മള്‍ ഒരാള്‍ നമ്മുടെ എന്തെങ്കിലും മോഷ്ടടിച്ചു എന്ന് സംശയിച്ചു ചോദിക്കുന്നു ,അയാള്‍ നിഷേധിക്കുന്നു , എന്നാല്‍ മറ്റൊരാള്‍ പറഞ്ഞു ഇവനാണ് എടുത്തത്" അപ്പോള്‍ സമൂഹം പറയും കണ്ടോ, ഒന്നും കാണുന്നില്ലെങ്കിലും കണ്ടോ എന്ന് പറഞ്ഞാല്‍ അവിടെ മനസിലായോ എന്ന് മാത്രമേ ഉള്ളൂ . യേശു പറയുന്നത് എന്നെ മനസിലാക്കിയവാന്‍ പിതാവിനെയും മനസിലാക്കുന്നു എന്നെടുത്താല്‍ ഒത്തിരി അബദ്ധങ്ങള്‍ ഒഴിവാകും .നമ്മള്‍ ഒരാള്‍ക്ക് മനസിലാക്കാത്ത കാര്യം പറഞ്ഞു കൊടുക്കുമ്പോള്‍ , അത് മനസിലായി കഴിയുമ്പോള്‍ I see എന്ന് പറയാറില്ലേ ,എന്നുവെച്ചാല്‍ എനിക്ക് മനസിലായി എന്ന് മാത്രം.

പിപ്പിലാഥന്‍ said...

Because Jesus and father are one/// ഇറാക്കിനെതിരെയുള്ള യുദ്ധത്തില്‍ US AND UK ARE( OFCOURCE WERE) ONE. പാക്കിസ്ഥാനുമായി ഒരു യുദ്ധമുണ്ടായാല്‍ , ഇന്ത്യക്കാര്‍ ഒന്നായിരിക്കും ( Indians are one ) .അപ്പനും മകനും കൂടി വഴക്ക് ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ മകനെ അടിച്ചു , അപ്പോള്‍ അപ്പനും മകനും ചേര്‍ന്ന് അവനെ ഓടിച്ചു ,എന്നിട്ട് അപ്പനും മകനും തമ്മില്‍ വീണ്ടും വഴക്കായി . ഓടിച്ചു വിട്ടവന്‍ പറയും ഞാന്‍ ചെന്നപ്പോള്‍ അപ്പനും മകനും ഒന്നായി - എന്താണ് അതിനര്‍ഥം? ഇതേ പശ്ചാത്തലത്തില്‍ ആണ് യേശു ഈ വാക്യം പറയുന്നത് എന്ന് ശ്രദ്ധിച്ചാലും . ശ്രീലങ്കയുടെ അടുത്തുന്നിന്നും ഇനി തമിഴ്രാജ്യം എടുക്കാന്‍ പറ്റില്ല ഇപ്പോള്‍ ചൈനയും ലങ്കയും ഒന്നാണ്. വാദിയും പ്രതിയും ഒന്നാകുന്നപോലെ , വിവാഹശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നാകുന്നപോലെ,


John 10:29
അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല

30 ഞാനും പിതാവും ഒന്നാകുന്നു.”

പിപ്പിലാഥന്‍ said...

മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രായ.2:14,15)

പിപ്പിലാഥന്‍ said...

Georji സണ്ണീ, അബ്രഹാമിനെ പറ്റി അല്പം പഠിക്കുക. ആ വ്യക്തിയെ ഒന്ന് മനസ്സിലാക്കുക./// ഒന്നുമില്ലാതെ വന്ന അബ്രാഹം ഭാര്യ സാറയെ ,ഫരോവോക്കു ലീസിനു കൊടുത്ത് ധാരാളം സമ്പത്ത് നേടിയ ഭാഗം എനിക്കിഷ്ട്ടപ്പെട്ടതാണ്. He was practical. ദൈവം തെരെഞ്ഞെടുത്തവാന്‍ എന്ന് സമ്മതിക്കുന്നു.

Georgy Jose എന്റെ സാബൂ, ലോകം തരുന്ന മാനം വിവാഹത്തിനെന്നല്ല ജീവിതത്തിൽ തന്നെ എനിക്ക് വേണ്ട. അത് ചപ്പാണെന്നു എനിക്ക് അറിയാം. എന്റെ ദൈവം സംസാരിക്കുന്ന ദൈവം ആണ്. ആലോചന അവിടുന്ന് കിട്ടും. ഒരുപക്ഷെ വിവാഹം കഴിച്ചില്ലെന്നും വരും. കുട്ടിക്കളി ദയവായി നിര്ത്തുക.

പിപ്പിലാഥന്‍ said...


മത്തായി - 24:19
ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! === ഇവിടെ ഗര്‍ഭിണിയാകുന്നതോ,മുലകുടിപ്പിക്കുന്നതോ തെറ്റാണെന്ന് പറയാമോ? മറിച്ച് അവരുടെയല്ലാത്ത കുറ്റം കൊണ്ട് ആ സംഭവത്തിലൂടെ കടന്നുപോകുന്നവരെക്കുറിച്ച് , സഹതാപിക്കയായിരുന്നു.


ഇനി യൂദായുടെ കാര്യത്തിലും ഇത് തന്നെയായിക്കൂടെ? ഇത്രമാത്രം ജനങ്ങള്‍ വെറുത്ത ഒരു ച്രിത്രമാനുഷ്യന്‍ ഇല്ലാ. കൃത്യമായും യൂദാ മൂലമാണല്ലോ,മൂന്ന്‍ പ്രവചനം പൂര്‍ത്തിയായത്. ത്രികാല ജ്ഞാനിയായ യേശു നമ്മള്‍ യുദാസിനെപറ്റി പറയുന്ന അസഭ്യങ്ങളും,കുറ്റപ്പെടുത്തലുകളും മുന്നമേ കണ്ടിട്ടല്ലേ ഇത് പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു.

പിപ്പിലാഥന്‍ said...

ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? // ഇത്ര ലളിതവും വ്യക്തവും ആയി പറഞ്ഞിട്ടും നിനിങ്ങള്‍ക്ക് മനസിലാകാത്തത് എന്താ? അതായതു ഭൂമണ്ഡലത്തില്‍ വച്ചല്ല, സ്വര്‍ഗീയ മണ്ഡലത്തില്‍ വച്ചാണ് ഇത് നടക്കുന്നത് എന്ന് യേശു അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. അതായതു ,മരണശേഷമോ,രൂപന്തരികരണസമയത്തോ?

പിപ്പിലാഥന്‍ said...


യോഹന്നാൻ - 4:10

അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു”



വെളിപ്പാടു - 22:17

വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.


യെശയ്യാ - 12:3

അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.




യോഹന്നാൻ - 7:38

എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.


സങ്കീർത്തനങ്ങൾ - 42:2

എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.


യോഹന്നാൻ - 4:14

ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.




സങ്കീർത്തനങ്ങൾ - 63:1

ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.


സങ്കീർത്തനങ്ങൾ - 143:6

ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.


യെശയ്യാ - 41:17

എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.


യെശയ്യാ - 44:3

ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.

വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.

പിപ്പിലാഥന്‍ said...

യേശുവല്ലാത്ത മധ്യസ്ഥരോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ,കാര്യങ്ങള്‍ നടക്കുന്നത് കൊണ്ടാണ് ,ആള്‍ക്കാര്‍ ഇതില്‍ വീണു പോകുന്നത്. ദൈവം ഭൌതീക നേട്ടങ്ങള്‍ തരുമെന്ന എല്ലാ സഭകളുടെയും പഠിപ്പിക്കല്‍ കാരണം ഇതിനു വിരാമമിടാന്‍ പറ്റുന്നില്ല. ഭൌതീക നേട്ടങ്ങള്‍ കൊടുക്കുന്നത് ശത്രുവാണ് എന്ന് പഠിപ്പിക്കാന്‍ , ഒരു സഭക്കും ധൈര്യമില്ലത്തതാണ് , ഈ ആത്മീയാന്ധതക്ക് കാരണം.

പിപ്പിലാഥന്‍ said...


സംഖ്യാപുസ്തകം - 25:1

യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.


കൊരിന്ത്യർ 1 - 6:18

ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.


സങ്കീർത്തനങ്ങൾ - 106:29

ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി.


വെളിപ്പാടു - 2:14

എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.


ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.



കൊരിന്ത്യർ 1 - 10:7-8


ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.

അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.

പിപ്പിലാഥന്‍ said...


മർക്കൊസ് - 7:21

അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,


കൊരിന്ത്യർ 1 - 6:9

അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,


കൊലൊസ്സ്യർ - 3:5

ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ

പിപ്പിലാഥന്‍ said...

Anil Kumar V. Ayyappan, and Joynel Varghese Samuel George: //-==== ആദം നമ്മെപ്പോലെ ഒരു മനുഷ്യന്‍ ആയിരുന്നു എന്ന തെറ്റിദ്ധാരണയില്‍ നിന്നുകൊണ്ട് ചിന്തിക്കുന്നതു കൊണ്ടാണ് , ഇത് മനസിലാവാത്തത്. ഒരു അനുസരനക്കെടിനു തലമുറകള്‍ ഇതുപോലെ ശിക്ഷ അനുഭവിക്കണം എങ്കില്‍ ,നമ്മുടെയൊക്കെ അനുനിമിഷം ചെയ്യുന്ന അനേകം അനുസരനക്കെടുകള്‍ക്ക് , എത്ര എത്ര തലമുറ ,എത്ര എത്ര ഇരട്ടി ശിക്ഷ അനുഭവിക്കണം. മാലാഖാമാരിനും ഉന്നതാനായാണ് ആദം ഉണ്ടായിരുന്നത്. ആ പൂര്‍ണതയില്‍ ഒരു തെറ്റ് ചെയ്തതുകൊണ്ടാണ് ഇത്ര താഴ്ന്ന നിലയിലേക്ക് പോന്നത്.

പിപ്പിലാഥന്‍ said...

Anil Kumar V. Ayyappan ആണോ? എങ്കില്‍ യോഹന്നാന് തെറ്റ് പറ്റിയതായിരിക്കും, അല്ലേ?

"അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു" (യോഹ.5:18)//// പലപേരില്‍ ഒരാള്‍ എഴുതിയാലും അസത്യം സത്യം ആകില്ല.//////======= ഇവിടെ താങ്കള്‍ വളരെ വിദക്തമായി വളച്ചോടിക്കാന്‍ ശ്രമിച്ചത്‌ തുറന്നു കട്ടാട്ടെ.

താങ്കള്‍ പറഞ്ഞതു യോഹന്നാന്‍ പറഞ്ഞു എന്ന് , ശ്രദ്ധിച്ച് വായിക്കൂ, യഹൂദര്‍ യേശുവിനെപ്പറ്റി ആരോപിച്ചതായി യോഹന്നാന്‍ എഴുതി എന്ന് മാത്രം.

"അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു" (യോഹ.5:18)

ഇനിയൊരു വാദത്തിനായി താങ്കള്‍ പറഞ്ഞതുപോലെ ,യോഹന്നാന്‍ വസ്തുതയാണ് എഴുതിയതെങ്കില്‍ , യേശു യെഹോവയെ പിതാവേ എന്ന് വിളിച്ചതും കടുത്ത അപരാധമായി എന്ന് താങ്കള്‍ സമ്മതിക്കണം . സമ്മതിക്കുന്നോ? തെറ്റ് പറ്റിയത് ഇപ്പോള്‍ എനിക്കോ ,താങ്കള്‍ക്കോ,യോഹന്നാനോ? എന്ന് ചിന്തിക്കുക.

പിപ്പിലാഥന്‍ said...

Anil Kumar V. Ayyappan എവിടുന്നു കിട്ടിയ വിവരക്കേടാണ് ഇത് എന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു. " അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു" എന്നാണ് ബൈബിളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. മാത്രമല്ല,///////


നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു ആദം എങ്കില്‍ ,യേശുവിന്‍റെ ആവശ്യം ഇല്ലായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യന്‍ മരിച്ചാല്‍ പോരായിരുന്നോ? ആദത്തിന്റെ തുല്യമായ വ്യക്തിത്ത്വം വേണമായിരുന്നു ,മറുവിലയാഗമായി കൊടുക്കാന്‍ .

ഇനി ആദം ജീവിച്ചിരുന്നതും ,ദൈവം സംരെക്ഷിക്കുന്നതുമായ ഏതന്‍തോട്ടം ഇപ്പോഴെവിടാണ്. നമ്മള്‍ ആദത്തെപോലെ ആണെങ്കില്‍ ദൈവവും ആയി ഇപ്പോള്‍ ഉലാത്തമായിരുന്നില്ലേ?മരണം ഇല്ലാതെ വരില്ലേ?

പിപ്പിലാഥന്‍ said...

Anil Kumar V. Ayyappan ഇതെന്തു വിഡ്ഢിത്തരമാണ് ഈ
//// യേശു ശാബത് തെറ്റിച്ചു എന്ന് തെളിയിക്കാന്‍ താങ്കള്‍ ഉപയോഗിച്ച താങ്കളുടെ തന്നെ ഉദ്ധരണി.


Anil Kumar V. Ayyappan ആണോ? എങ്കില്‍ യോഹന്നാന് തെറ്റ് പറ്റിയതായിരിക്കും, അല്ലേ?

"അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു" (യോഹ.5:18)...


ഇവിടെ യേശു ശാബത് ലംഖിച്ചു തെറ്റ് ചെയ്തു എന്നാണു യോഹന്നാന്‍ പറയുന്നതെങ്കില്‍, യേശു പിതാവിനെ സമനാക്കിയെന്നതും തെറ്റായല്ലേ പറയുന്നത്? അപ്പോള്‍ പറഞ്ഞത് ,യോഹന്നാനോ,സമൂഹമോ?

പിപ്പിലാഥന്‍ said...


യോഹന്നാൻ - 10:33

യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.


യോഹന്നാൻ - 5:16

യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.


യോഹന്നാൻ - 19:7

യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.


യോഹന്നാൻ - 7:19

മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു?

പിപ്പിലാഥന്‍ said...

ഞാനും അങ്ങിനെ കരുതുന്നു. യേശു തളര്‍വാദ രോഗിയെ സുഖമാക്കുകയും ,കട്ടില്‍ എടുത്തു നടക്കുവാന്‍ പറയുകയും ചെയ്തു . ഇവിടെ ബത്സയിതായിലും ,സാബാതില്‍ എഴുന്നേറ്റ് കിടക്കയെടുത്തു നടക്കുക എന്ന് പറഞ്ഞു, അതിനെയാണ് ,സബത്തില്‍ കിടക്ക ചുമക്കുക പാപമാണെന്നു യെഹൂദര്‍ പറയുന്നതാണ്. നമ്മുടെ നോട്ടത്തിലും യെഹൂദരുടെ നോട്ടത്തിലും ആത് സാബത് ലംഖനമാണ്. എന്നാല്‍ യേശുവിന്‍റെ നോട്ടത്തില്‍ അല്ല. യെഹൂദര്‍ എഴുതിയുണ്ടാക്കിയ ചട്ടക്കൊടില്‍ നിന്നും നോക്കിയപ്പോള്‍ അവര്‍ക്ക് അങ്ങനെ തോന്നിയതാണ്.

പിപ്പിലാഥന്‍ said...

ഞാനും അങ്ങിനെ കരുതുന്നു. യേശു തളര്‍വാദ രോഗിയെ സുഖമാക്കുകയും ,കട്ടില്‍ എടുത്തു നടക്കുവാന്‍ പറയുകയും ചെയ്തു . ഇവിടെ ബത്സയിതായിലും ,സാബാതില്‍ എഴുന്നേറ്റ് കിടക്കയെടുത്തു നടക്കുക എന്ന് പറഞ്ഞു, അതിനെയാണ് ,സബത്തില്‍ കിടക്ക ചുമക്കുക പാപമാണെന്നു യെഹൂദര്‍ പറയുന്നതാണ്. നമ്മുടെ നോട്ടത്തിലും യെഹൂദരുടെ നോട്ടത്തിലും ആത് സാബത് ലംഖനമാണ്. എന്നാല്‍ യേശുവിന്‍റെ നോട്ടത്തില്‍ അല്ല. യെഹൂദര്‍ എഴുതിയുണ്ടാക്കിയ ചട്ടക്കൊടില്‍ നിന്നും നോക്കിയപ്പോള്‍ അവര്‍ക്ക് അങ്ങനെ തോന്നിയതാണ്.


8 യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.
9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.

10 എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

ഒരു വേലയും ചെയ്യരുത് എന്ന് പറഞ്ഞാല്‍ കിടക്ക എടുത്തു നടക്കാം എന്നാണോ അര്‍ത്ഥം?//// ഇതുപോലെ ഒരു സന്നിഗ്തവസ്ഥയില്‍ , സബത്തില്‍ എന്തൊക്കെ ചെയ്യാം ,എത്രകിലോ എടുക്കാം, കുളിക്കാമോ/, ആടിന് വെള്ളം കൊടുക്കാമോ? ആടിനെ മേയിക്കാമോ/ ഭക്ഷണം ഉണ്ടാക്കാമോ? നടക്കാമോ ,നടന്നാല്‍ എത്ര ദൂരം? അങ്ങനെയൊരു കണക്കുണ്ടാകി അവര്‍ അതിനു സാബത്ത് ദൂരം എന്ന പേരും കൊടുത്തു ,വെള്ളം കൊരാമോ? എന്നെക്കെ തര്‍ക്കമുണ്ടായപ്പോള്‍ ,അന്നത്തെ പുരോഹിതര്‍ ഉണ്ടാക്കിയ ചില നിയമങ്ങള്‍ ആണ് യേശു തിരുത്തിയത്?

പിപ്പിലാഥന്‍ said...


മത്തായി - 5:32

ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.


യിരേമ്യാവു - 3:8

വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നേ ഞാൻ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.


ദിനവൃത്താന്തം 2 - 21:11

അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.


യിരേമ്യാവു - 3:1

ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.


യേഹേസ്കേൽ - 16:15

എന്നാൽ നീ നിന്റെ സൌന്ദര്യത്തിൽ ആശ്രയിച്ചു, നിന്റെ കീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.


യേഹേസ്കേൽ - 16:29

നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വർദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.


കൊരിന്ത്യർ 1 - 7:10

വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:


യേഹേസ്കേൽ - 16:47

നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.


ഹോശേയ - 4:15

യിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.


മർക്കൊസ് - 7:21

അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

പിപ്പിലാഥന്‍ said...



ലൂക്കോസ് - 6:24

എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.

സഭാപ്രസംഗി - 5:13

സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.


മത്തായി - 19:23

യേശു തന്റെ ശിഷ്യന്മാരോടു: "ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.



ലൂക്കോസ് - 16:19

ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.


യാക്കോബ് - 5:1

അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.




ലൂക്കോസ് - 18:23

അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു.

സദൃശ്യവാക്യങ്ങൾ - 11:28

തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.


ഇയ്യോബ് - 20:15

അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.


സങ്കീർത്തനങ്ങൾ - 17:14

തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.


സങ്കീർത്തനങ്ങൾ - 49:6

അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.


സങ്കീർത്തനങ്ങൾ - 73:3

ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.


സദൃശ്യവാക്യങ്ങൾ - 11:4

ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.


മീഖാ - 6:12

അതിലെ ധനവാന്മാർ സാഹസപൂർണ്ണന്മാർ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവു ചതിവുള്ളതു തന്നേ;


സെഫന്യാവു - 1:18

യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും


യാക്കോബ് - 1:11

സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.


വെളിപ്പാടു - 6:15

ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;

പിപ്പിലാഥന്‍ said...

തെറ്റില്ലാത്ത ഏതു സഭയാണ് ഉള്ളത്? എന്‍റെ സഭ 100 ശതമാനം സത്യമായി വചനം പാലിക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയുന്ന സഭ ഏതുണ്ട്? ////// എല്ലാ സഭകളും മനുഷ്യ നിര്‍മിതമായതുകൊണ്ടാണ് തെറ്റുകള്‍ ഉണ്ടാകുന്നത്. എല്ലാവരും തങ്ങളുടെ സഭയാണ് ദൈവസഭ എന്നും വിശ്വസിക്കുന്നു. ചിലര്‍ പിന്നീട് അതില്‍ നിന്നും മാറി മറ്റൊന്നില്‍ പ്രവേശിക്കുന്നു. അപ്പോഴെങ്കിലും മനസിലാക്കെണ്ടേ ,ഇതിനു മുന്‍പ് ഉറപ്പോടെ ദൈവസഭയെന്നു കരുതിയത്‌ അല്ലായിരുന്നു എന്ന്. ഇതുപോലെ യെദാര്‍ത്ഥ ദൈവസഭയിലെത്തുമ്പോള്‍ എല്ലാവര്‍ക്കും മനസിലാവും , നമ്മുടെയൊന്നും സഭകള്‍ ദൈവ സഭയല്ലായിരുന്നു എന്ന്.

പിപ്പിലാഥന്‍ said...

കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.//////////


സഭയോട് എന്നുള്ളത് നമ്മുടെ സങ്കല്‍പ്പം അല്ലെ? അല്ലെങ്കില്‍ വചനത്തോടു കൂട്ടിചേര്‍ക്കല്‍ അല്ലെ? ഇങ്ങനെ ഓരോ വളച്ചൊടിക്കല്‍ മൂലമാണ് ,യേശു പണിയുവാന്‍ പോകുന്ന സഭ പണിതു എന്ന് നമ്മള്‍ തെറ്റി ദ്ധരിക്കുന്നത്. ബൈബിളില്‍ സഭയോട് ചേര്‍ത്തു എന്നൊരു വാക്കില്ല. തങ്ങളോട് ചേര്‍ത്തു എന്നാണു.


praising God and enjoying the favor of all the people. And the Lord added to their number daily those who were being saved.

praising God and having favor with all the people. And the Lord added to their number day by day those who were being saved.

praising God and having favor with all the people. And every day the Lord added to them those who were being saved.


ഇനി ഗ്രീക്കോ ,ലാറ്റിനോ നോക്കിയാലും സഭയെന്നു അവിടെ ഇല്ല.നമ്മള്‍ നമ്മുടെ ഇഷ്ട്ടത്തിനു കൂട്ടിചേര്‍ത്തതാണ്.

പിപ്പിലാഥന്‍ said...



John 20:22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.



മത്തായി - 16:19

സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.


മത്തായി - 18:18

നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

പിപ്പിലാഥന്‍ said...


യോഹന്നാൻ - 17:18
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.

യോഹന്നാൻ - 13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.


മത്തായി - 10:40
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

പിപ്പിലാഥന്‍ said...


യോഹന്നാൻ - 17:18
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.

യോഹന്നാൻ - 13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.


മത്തായി - 10:40
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

പിപ്പിലാഥന്‍ said...


മാതാവ് ജീവിച്ചിരുന്ന കാലത്ത്, പണ്ട് കാനയില്‍ വച്ച് ഇങ്ങനെ ഒത്തിരി പേര്‍ ചെന്ന് , മാതാവിനോട് പറഞ്ഞു . അറിവില്ലാത്തവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ,അറിവുള്ള മാതാവ് പറഞ്ഞത് എന്താണെന്ന് മനസിലാക്കിയിരുന്നെങ്കില്‍ ഈ അബദ്ധം ഒഴിവാക്കാമായിരുന്നു.

സംശയം വേണ്ടാ ഞാനും കത്തോലിക്കന്‍ തന്നെ .

John 2:2
യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.

3 വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.

4 യേശു അവളോടു: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.


5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു.
------
ഇവിടെ മാതാവ് പറയുന്നത് ,ഞാനവനോട് പറഞ്ഞു. എന്നോട് പറഞ്ഞിട്ട് കാര്യമില്ല, ഇനി അവന്‍ പറയുന്നത് ചെയ്യുക . അവര്‍ അവന്‍ പറഞ്ഞതുപോലെ ചെയ്തു കാര്യം നടന്നു.

അന്നും ഇന്നും മാതാവിന്റെ ഉത്തരത്തിനു മാറ്റമില്ല . ആ ഉത്തരം കേള്‍ക്കാതിരിക്കരുത് " അവന്‍ പറയുന്നതുപോലെ ചെയ്യുക"

സംശയം വേണ്ട ഞാന്‍ അടിയുറച്ച കത്തോലിക്കന്‍ തന്നെയാണ്.

പിപ്പിലാഥന്‍ said...

പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. ഇനി എഴുത്തുകാര്‍ പറഞ്ഞിരിക്കുന്നത് യെഹോവയും യേശുവും പറഞ്ഞതുമായി യോജിക്കുന്നില്ലെങ്കില്‍, എഴുത്തുകാരുടെ അഭിപ്രായം തള്ളി ,യേശുവിന്റെയും യെഹോവയുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കുകയാണ് എന്റെ രീതി. ഇനി പിതാവും പുത്രനും പറഞാതായി (അവര്‍ തെറ്റ് പറഞ്ഞെന്നല്ല) പറയുന്ന ഭാഗങ്ങള്‍ ഏതെങ്കിലും ബൈബിളിന്‍റെ മൂല ആശയവും ആയി പൊരുത്തപെടുന്നില്ല എങ്കില്‍ ,അത് മേല്‍പറഞ്ഞ ഏതെങ്കിലും ഒരു പിശകായി കരുതി , മൂല ആശയം സ്വീകരിക്കുകയുമാണ്‌ എന്റെ പഠന രീതി.

പിപ്പിലാഥന്‍ said...

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എന്‍റെ ഒരു സഹപ്രവര്‍ത്തകന്‍ (ഫിലിപീനോ) ജോലിക്കിടയില്‍ ,ഇതേ രീതിയില്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ട് നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു. are you OK? "അവന്‍ പറഞ്ഞു "I am practicing toung" , becasuse അവനു പിറ്റേന്ന് പള്ളിയില്‍ സാക്ഷ്യം പറയേണ്ടതാനെന്നു . അന്നുമുതല്‍ അന്യഭാഷക്കാരെ സംശയത്തോടുകൂടിയാണ് കാണുന്നത് .

പിപ്പിലാഥന്‍ said...

PSLAM 69:9
എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.


9
നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.


പിപ്പിലാഥന്‍ said...

psam 81:18,83:18

അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.

പിപ്പിലാഥന്‍ said...

പലപ്പോഴും സങ്കീര്‍ത്തനവും ,ബൈബിളും ആയി യോജിക്കാരില്ല , എന്നിട്ടാണോ പൌലോസ് കരഞ്ഞു പ്രാര്‍ത്ധിച്ചിട്ടു , രോഗം മാറണ്ട ,എന്റെ കൃപ മതി എന്ന് പറഞ്ഞത്?, സ്നാപാകന്‍ ,തലവെട്ടുന്നതിനു മുന്‍പ് യേശുവിന്‍റെ അടുക്കല്‍ ആളെവിട്ടു ഫലം എന്ത്? നീതിമാന്മാര്‍ എല്ലാം മിക്കവാറും ഇങ്ങനാ പറയുന്നത് ദൈവം മോശക്കാരന്‍ ആണെന്നല്ല, ദൈവവും ആയി അടുത്തുകഴിഞ്ഞാല്‍, പിന്നെ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാറില്ല , പിന്നെ ആരാധനയാണ് ആവശ്യപ്പെടുന്നത് . പത്രോസ് ജയിലില്‍ ആരാധിച്ചപ്പോഴാനു ,വാതില്‍ തുറന്നത്.

പിപ്പിലാഥന്‍ said...


ഇവിടെയും ഭയങ്കര ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നു . പരസങ്കം എന്നത് വ്യഭിചാരം അല്ല , അന്യ ദൈവആരാധനയാണ് , അന്യദൈവങ്ങള്‍ സന്തോഷിക്കാന്‍ വേണ്ടിചെയ്യുന്ന മ്ലേച്ഛമായ കാര്യങ്ങള്‍ . പരസങ്കവും വ്യഭിചാരവും രണ്ടായിതന്നെയാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌ .

പിപ്പിലാഥന്‍ said...

ഡിഗ്രിക്ക് ഒപ്പം പഠിച്ചപ്പോൾ സ്വതവേ മിതഭാഷിയും,തനി നാടൻ ശീലങ്ങളും,ഗ്രാമീണ വിശുദ്ധിയും ഉണ്ടായിരുന്ന
'ദേവപ്രിയ' യെ ഈ കഴിഞ്ഞ അവധിക്ക് എറണാകുളത്ത് ഒബ്രോണ്‍ മാളിൽ വെച്ച് കണ്ടു- വർഷങ്ങൾക്ക് മുൻപ് കണ്ട രൂപമേ ആയിരുന്നില്ല ;നീണ്ട തലമുടി വെട്ടി ചെറുതാക്കി സ്ട്രൈറ്റ് ചെയ്ത്,ടി-ഷർട്ടും ജീൻസും വേഷം.അമ്മ സ്മാർട്ട്‌ അല്ലെങ്കിൽ പി.ടി.എ മീറ്റിങ്ങ് -ന് വരണ്ടാ എന്ന് പറയുന്ന ന്യൂ ജനറേഷൻ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി രൂപമാറ്റം നടത്താൻ നിർബന്ധിതയായ ഒരു പാവം അമ്മ. മാതൃ ദിനാശംസകൾ......

പിപ്പിലാഥന്‍ said...

അതും , തെറ്റായി പഠിപ്പിക്കുന്നതാണ് . ഈ ലോകജീവിതം അല്ല ഇവിടെ പരാമര്‍ശിക്കുന്നത് . ആണെങ്കില്‍ ഇതിനു വിശദികരണം തരണം


Andrew, brother of Peter, was crucified in Edessa.

Bartholomew was beaten and then crucified in India.

James the Great, older brother of John, was beheaded in 44 A.D. in Judea.

James the Less was beaten, stoned, and then clubbed to death at age 94 in Jerusalem.

Jude, brother of James, was crucified in 72 A.D. in Edessa.

Luke was hanged on an olive tree in Greece.

Mark was dragged to death in Alexandria.

Matthew was killed with a weapon that had a blade and spike in 60 A.D. in Nadabah.

Matthias was stoned and then beheaded in Jerusalem.

Paul was beheaded with a sword in Rome.

Peter was crucified head down by request as unworthy to die the same as Christ, in Rome.

Philip was scourged, imprisoned, and then crucified in 54 A.D. in Heliopolis, Phrygia.

Simon was crucified in 74 A.D. in Britain.

Stephen was stoned to death in 34 A.D. in Jerusalem.

Thomas was thrust through with a spear in India.

സ്നാപകയോഹന്നാന്റെ കാര്യം ഞാന്‍ പറയുന്നില്ല.

പിപ്പിലാഥന്‍ said...

അതും , തെറ്റായി പഠിപ്പിക്കുന്നതാണ് . ഈ ലോകജീവിതം അല്ല ഇവിടെ പരാമര്‍ശിക്കുന്നത് . ആണെങ്കില്‍ ഇതിനു വിശദികരണം തരണം


Andrew, brother of Peter, was crucified in Edessa.

Bartholomew was beaten and then crucified in India.

James the Great, older brother of John, was beheaded in 44 A.D. in Judea.

James the Less was beaten, stoned, and then clubbed to death at age 94 in Jerusalem.

Jude, brother of James, was crucified in 72 A.D. in Edessa.

Luke was hanged on an olive tree in Greece.

Mark was dragged to death in Alexandria.

Matthew was killed with a weapon that had a blade and spike in 60 A.D. in Nadabah.

Matthias was stoned and then beheaded in Jerusalem.

Paul was beheaded with a sword in Rome.

Peter was crucified head down by request as unworthy to die the same as Christ, in Rome.

Philip was scourged, imprisoned, and then crucified in 54 A.D. in Heliopolis, Phrygia.

Simon was crucified in 74 A.D. in Britain.

Stephen was stoned to death in 34 A.D. in Jerusalem.

Thomas was thrust through with a spear in India.

സ്നാപകയോഹന്നാന്റെ കാര്യം ഞാന്‍ പറയുന്നില്ല.ഈശോയുടെ കാര്യം ഓര്‍മിപ്പിക്കുകയും ഇല്ല.

പിപ്പിലാഥന്‍ said...

തോമസെ , കത്തോലിക്കന്‍ ആയ ഞാന്‍ തന്നെ നമ്മെ അടിക്കാന്‍ വടി കൊടുക്കുന്നില്ല . അതുകൊണ്ടാണ് വ്യക്തിപരമായി അയക്കുന്നത്. പല പ്രാവശ്യം മക്കളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും , യേശുവിന്‍റെ അമ്മയുടെ മക്കള്‍ തന്നെയെന്നു പുതിയ നിയമത്തില്‍ നൂറു ശതമാനം തെളിവില്ല .

എന്നാല്‍ സങ്കീര്തനത്തില്‍ ഇതേക്കുറിച്ച് പ്രവചനം കാണൂ .പെന്തോകള്‍ ഏതായാലും ഇത് കണ്ടിട്ടില്ല . അവരെ കാണിക്കണ്ട .

PSLAM 69:8
എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.

ഇത് ആരെക്കുറിച്ചുള്ള പ്രവചനം ആണെന്ന് അറിയാന്‍ അടുത്ത വാക്യം വായിച്ചാല്‍ മതിയാകും.

9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.

ഇത് ആരാണെന്ന് നമ്മുക്കരിയാമം .വിസ്വസിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. താങ്കള്‍ക്കും താങ്കളുടെ അഭിപ്രായം കാണുമല്ലോ. അത് ഞാന്‍ മാനിക്കുന്നു .

പിപ്പിലാഥന്‍ said...


Joshua Alex Mangattu പുരാതന ഭാരതീയ സംസ്കാരത്തിൽ അതായത് ക്രിസ്തുവിനു മുൻപ് തന്നെ നിലവിളക്കും കൽവിളക്കും ഒക്കെ ഉണ്ടായിരുന്നു.///// .
സുഹൃത്തെ എന്റെ അറിവ് ശെരിയാണെങ്കില്‍ ക്രിസ്തുവിനു മുന്‍പാ, പുറപ്പാട് പുസ്തകത്തിലെ സംഭവം നടന്നത് .വായിക്കുക വരിക്കാരാവുക (Exodus 25:31-39)

പിപ്പിലാഥന്‍ said...

Joshua Alex Mangattu

ഇത് വല്ലതും ഈ വിളക്കുമായി ബന്ധപ്പെട്ടു പള്ളിയിൽ ഉണ്ടോ ?//// എല്ലാം അതുപോലെ പറ്റുമോ? നമ്മുടെ പള്ളികളും(ദേവാലയം എന്ന് ഞ്ഞാന്‍ പറയില്ല) സഭാ ഹാളുകളും ,ജെറുസലേം ദേവാലയം പോലെയാണോ? പിന്നെ പറ്റുന്നതൊക്കെ നമ്മളാല്‍ ആകാവുന്ന രീതിയില്‍ ചെയ്യുക.

" പഴംചോല്ല് ഒന്നും പരയാത്തതില്‍ ഭേതമല്ലേ കൊഞ്ഞ പറയുന്നത്" അത്രയും കണ്ടാല്‍ മതിയാകും.

പിപ്പിലാഥന്‍ said...

Joshua Alex Mangattu വിളക്കു നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ വിളക്കിന്നു ഒലിവെണ്ണ കൊണ്ടുവരുവാൻ കല്പിക്ക. എന്നേക്കുമുള്ള ചട്ടമായിരിക്കേണം./// ഇത് അറുപതുകള്‍ വരെ എല്ലാ കത്തോലിക്ക പള്ളികളിലും ഉണ്ടായിരുന്നു, ഒളിവേന്നക്ക് പകരം,നല്ലെണ്ണ ആയിരുന്നു,ഇത് അന്നൊക്കെ ആവശ്യവും ആയിരുന്നു. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.ഇപ്പോള്‍ ആവശ്യവും ഇല്ല.

പിപ്പിലാഥന്‍ said...

പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പു പോലും ലഭിക്കാതെ പോയ ,നിലവിളക്കിനെക്കുരിച്ചുള്ള പോസ്റ്റിംഗ് അങ്ങനെ മാറ്റി . ഇനിയെങ്കിലും വചനം മൊത്തം വായിച്ചശെഷം പോസ്റ്റ് ഉണ്ടാക്കണം .

പിപ്പിലാഥന്‍ said...


ഉണ്ടല്ലോ . എനിക്കുള്ളതില്‍ ഉള്ളതില്‍ കൂടുതലും,സാത്തന്റെയാ, അസൂയ,കോപം,അലസത,ദ്രവ്യാഗ്രഹം,ദുഷ്ചിന്ത,മരണം,പാപം, മാത്സര്യം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, അതിഭക്ഷണം,ജടമോഹം,തര്‍ക്കം.