Friday, September 30, 2011

നമ്മുക്കും ഗമാലിയേലിന്‍റെ ഉപദേശം സ്വീകരിക്കാം.

നമ്മുക്കും ഗമാലിയേലിന്‍റെ  ഉപദേശം സ്വീകരിക്കാം.

മതത്തില്‍, മതവിശ്വാസത്തില്‍, സാമൂഹ്യ നീതിയില്‍ , ഒക്കെ കാലപ്പഴക്കംകൊണ്ട് ജീര്‍ണതകള്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു പരിഹാരമായി ആരെങ്കിലും ഉദയം ചെയ്യാറുണ്ട് ചിലപ്പോള്‍ അതൊരു പുതിയ പഠിപ്പിക്കലായിരിക്കാം ചിലപ്പോള്‍ അല്പാല്‍പ്പമായി നമ്മളില്‍ കലര്‍ന്ന തെറ്റുകള്‍ മാറ്റലാവം, മോശ,ഏലിയ,ഏലിശ,അമോസ്,....... ,സ്നാപക യോഹന്നാന്‍, .... തെവുദാസ്, കാനേഷുമാരിയുടെ കാലത്ത് ഗലീലിയനായ യൂദാസ് ( Acts-5:36-37)...... രജനീഷ്,സയിബാവ ....., ഇവരെല്ലാം വരുമ്പോള്‍ ജനങ്ങള്‍ സംശയദൃഷ്ട്ടിയോടുകൂടിയാണ് കാണുന്നത്. അതില്‍ കാര്യമായ തെറ്റ് പറയാനുമില്ല. കാരണം ഇവരില്‍ ചിലര്‍ ദൈവത്തില്‍നിന്നല്ലായിരുന്നല്ലോ , ദൈവത്തില്‍ നിന്നും അല്ലാതെയും വന്നവരുടെ പഠിപ്പിക്കല്‍ നോക്കുക , ദൈവത്തില്‍ നിന്നുള്ളത് നിലനിന്നു അല്ലാത്തത് നശിച്ചുപോയി.

യേശുവിന്‍റെ മരണശേഷം ശിഷ്യര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കഠിനമായ എതിര്‍പ്പുകളും ജയില്‍ വാസവുമായിരുന്നൂ ഭലം. അവസാനം അവരെ (ശിഷ്യരെ ) വധിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സകലര്‍ക്കും ആധാരണീയനായവനും ,അന്നത്തെ യഹൂദ സര്‍വകലാശാലയും( അത്രമാത്രം ന്യായപ്രമാണത്തിലും മറ്റു വിഷയങ്ങളിലും അവഗാഹമായ പാണ്ഡി‍ത്യമുണ്ടായിരുന്ന വ്യക്തി) സര്‍വോപരി നമ്മുടെ പൌലോസിന്‍റെ ഗുരുവും ആയ ഗമാലിയേല്‍ പറഞ്ഞത് ഇന്നും ഫലപ്രദവും മതവിശ്വാസത്തില്‍ അനുകരനീയവുമാണ്.


{Acts 5:38-39-അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.}  ഗമാലിയേലിന്‍റെ  ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.



നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും.  ഗമാലിയേലിന്‍റെഉപദേശം നമ്മുക്കും സ്വീകരിക്കാം.


ആവര്‍ത്തിച്ചുപരയട്ടെ ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും ഇല്ലാത്ത പത്തുകല്പനകള്‍ മാത്രമെഴുതിയ അള്‍ത്താര യാണെനിക്കിഷ്ട്ടം പക്ഷെ ഞാനൊറ്റപ്പെട്ടുപോയി. നിങ്ങള്‍ പ്രസിദ്ധികരിച്ച പടത്തില്‍ കര്‍ത്താവിന്‍റെ ചുറ്റുമുള്ള നീലനിറമോഴിച്ചാല്‍ പടം മനോഹരമാണ് എനിക്കിഷ്ട്ടപ്പെട്ടു .( അതുകൊണ്ട് മാത്രം അത് നന്നയിരിക്കണമെന്നില്ലയെന്നരിയാം). എനിക്കുമാനസ്സിലാകത്തത് കൊണ്ടോ എന്തോ, നീലനിറവും ശവപ്പെട്ടിയുടെ കാര്യവും എനിക്കങ്ങു ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. നീല നിറമുപയോഗിക്കുവാന്‍ എന്തെങ്കിലും കാര്യം കാണുമായിരിക്കും , എന്‍റെ കൊച്ചു ബുദ്ധിയില്‍ അത് മനസിലാവുന്നില്ലെന്നു മാത്രം, അങ്ങിനാണു ഞാന്‍ ചിന്തിക്കുന്നത്.

രൂപതയുടെ ചിലകാര്യങ്ങളില്‍ എനിക്ക്  വിരുദ്ധാഭിപ്രായമുണ്ട്, എന്നാല്‍ രൂപതയുടെ, വിശ്വാസികളുടെ വളര്‍ച്ചക്ക് വേണ്ടി ഞാന്‍ എന്‍റെ അഭിപ്രായം മാറ്റിവെക്കുന്നൂ. എങ്കിലും ഞാന്‍ എന്‍റെ അഭിപ്രായം ഭാവിയിലും പറഞ്ഞുകൊണ്ടിരിക്കും, നമ്മള്‍ സഭയെന്നു പറയുന്ന ( സഭ എന്നാല് ‍ഞാന്‍ മനസിലാക്കുന്നത് മറ്റോന്നാണ് ) കൂട്ടായ്മക്ക് ദോഷം വരാത്ത രീതിയില്‍.

എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ സദയം ക്ഷമിക്കുക.

സ്നേഹത്തോടെ പിപ്പിലാഥന്‍.

ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.

 

ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.


 ശ്രീ ബെന്നി പുന്നത്തുരയുടെ സമൃദ്ധിയുടെ സുവിശേഷത്തോട് എനിക്ക് ഇതുവരെ യോജിക്കുവാന്‍ പറ്റുന്നില്ല , അധികാരികലോടുള്ള അനുസരണ മാതുകയാണ് ,പക്ഷെ അനുസരണം എല്ലാകാര്യത്തിലും വേണം എന്ന് മാത്രം.
 ഇനി ഈയുള്ളവന്‍ പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്‍റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല .  ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ്  അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
ഉദാഹരണമായി , ബീന്‍സ്‌ ,ക്യാമല്‍ജോക്കി, പാണ്ടി , മല്ലു , മദ്രാസി ..........   എന്നതുപോലെ  ഒരു ( DE ROGATORY NAME).   ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം.    തിരുവചനത്തില്‍  മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു   (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
ഇനി പൌലോസിന്റെ കാര്യമെടുക്കാം.   സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ്‌ മരിക്കുന്നത് വരെയും,   താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
പൗലോസ്‌  മറ്റുള്ളവരോട്   പറയുന്ന  ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്‌) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്‌.
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5  യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14   അല്ലയോ   ദേശാധിപതി  ഫെലിക്സ്, " അവര്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
ഇനിയും അനവധി  തെളിവുകളും ഉദാഹരണങ്ങളുണ്ട്‌. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്‌?
യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത്
നമ്മുക്ക് കാണാം. Act 16:3 .

ഇതുപറയുമ്പോള്‍  എന്താണ് യെഹൂദന്‍ ,  ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്)  ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്.
ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ .  യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ   നമുക്കുള്ളൂ.
Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ്‌ ദൈവം ആഗ്രഹിക്കുന്നതും.
ചരിത്രം പഠിച്ചാല്‍ മുഹമ്മദും യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍.     മുഹമ്മദിന്‍റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ ,  ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്‍ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും 
കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം.
ആയതിനാല്‍ മാനുഷികമായതോന്നും     (തിരുവചന ത്തിലില്ലാത്തത് )   പൂര്‍ണമാകില്ല എന്ന് മനസിലാക്കി, മനുഷ്യനിര്‍മ്മിതമായ എല്ലാത്തിനെയും,ദുരഭിമാനവും  ഒഴിവാക്കിയാല്‍
പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാവും .
 തെറ്റിദ്ധരിക്കരുത്, ഞാന്‍ പറഞ്ഞത് ക്രിസ്തുവിനെതിരല്ല, മറിച്ച് ക്രിസ്തു പറഞ്ഞതുതന്നെയാണ്.  ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.
ഗാന്ധിയുടെ പെരുപറഞ്ഞും ഗാന്ധിയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചും ഗാന്ധിയുടെ ഖദര്‍ അണിഞ്ഞും, ഗാന്ധിപറഞ്ഞതിനെ വളച്ചൊടിച്ചും, ഗാന്ധിയുടെപടം  ഏറ്റവും വലിയ കറന്‍സികളില്‍  പതിപ്പിച്ചും ------------  ഗാന്ധിമാര്‍ഗത്തിനു ഘടകവിരുദ്ധമായി (അഴിമതിയുടെ കൃഷിയും, അഴിമതിയുടെ വ്യവസായവും)  നടത്താനുള്ള ഒരു മറയായി മാത്രം ഗാന്ധിയെ ഉപയോഗിക്കുന്നു.  ഇവര്‍ക്ക് ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കും, ഗാന്ധിയുടെ പടവും പ്രതിമയും വീടുകളിലും കാര്യാലയങ്ങളിലും( office), കവലകളിലും, നാടുവഴികളിലും സ്ഥാപിക്കും. എന്നാല്‍ ഗാന്ധിയേയോ ഗാന്ധിമാര്‍ഗത്തെയോ ഇവര്‍ അറിയുന്നില്ലെന്ന് മാത്രം.ഇതുപോലൊക്കെ തന്നെയാണ് ക്രിസ്ത്യാനികളായ നമ്മളും .  ജാതി ചോദിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച ഗുരുവിന്‍റെ പേരില്‍ പോലും ജാതിയുണ്ടാക്കിയ വരാണു നമ്മള്‍. ബുദ്ധന്‍ ഒന്ന് നന്നാകാന്‍ തീരുമാനിച്ചു മരിച്ചപ്പോള്‍ അങ്ങേരുടെ പേരിലും മതം.എല്ലാം ഇങ്ങനെ തന്നെ.    എന്‍റെ അഭിപ്രായത്തില്‍ ഇന്ന് കൂടുതല്‍ ജീവിതം കൊണ്ട് ക്രിസ്തുമാര്‍ഗത്തോട് അടുത്തു പോകുന്നവര്‍ കത്തോലിക്കര്‍ തന്നെയാണ്. നമ്മളിലെ ചില  ആചാരങ്ങളും പാരമ്പര്യങ്ങളും ക്രിസ്തു പഠിപ്പിച്ചതുമായി ചിലപ്പോള്‍ ഒത്തു പോകാരില്ലെങ്കിലും, ആതുരസേവനത്തിലും കത്തോലിക്ക സഭയുടെ ( ഈ ലോകത്തിലെ ) കെട്ടുറപ്പിലും , ജീവിതത്തിലും മറ്റു ക്രിസ്തീയ വിഭാഗങ്ങളെക്കാള്‍ നമ്മള്‍ മുന്‍പന്തിയിലാണ്. സാധാരണക്കാരായ നമ്മള്‍ വിസ്വാസകാര്യങ്ങളില്‍ വികാരിയെ ആശ്രയിക്കണം ,അദ്ദേഹം മെത്രാനെ ആശ്രയിക്കണം , മെത്രാന്‍ പ്രധാന മെത്രാനെ  (കാര്‍ഡിനല്‍) ആശ്രയിക്കണം , പ്രധാനമെത്രാന്‍ മാര്‍പ്പാപ്പയെ ആശ്രയിക്കണം , മാര്‍പ്പാപ ബൈബിളിനെ (ദൈവത്തെ) ആശ്രയിക്കണം. ചിലപ്പോള്‍ നമ്മുക്ക് ചിലകാര്യങ്ങളില്‍ വിയോജിപ്പ് കണ്ടേക്കാം , അത് സ്വാഭാവികം . അങ്ങനെയുള്ളപ്പോള്‍ ഞാന്‍ ചെയ്യാറുള്ളത് എന്‍റെ യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും , വിയോജിച്ചുകൊണ്ടുതന്നെ അധികാരികളെയും ബൈബിളിനെയും അനുസരിക്കുകയെന്ന രീതിയാണ്.
ഇതില്‍നിന്നോട്ടും വ്യത്യസ്തമല്ല നമ്മള്‍ ക്രിസ്ത്യാനികള്‍. ഇതേ കോപ്രായങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ നമ്മളും  കാട്ടിക്കൂട്ടുന്നു.  ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ ഒരു യേശുവിനെയും,  യേശുവിന്‍റെ പേരില്‍ ഒരു പ്രസ്ഥാനത്തെയും   സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന്‍ ഒരളവുവരെ വിജയിച്ചിരിക്കുന്നു.  ക്രിസ്തുവിനെക്കുറിച്ചു പറയാനും പൊക്കി ക്കൊണ്ടുനടക്കാനും എളുപ്പവുമാണ് നമുക്കിഷ്ടവുമാണ്, എന്നാല്‍ ക്രിസ്തു പറഞ്ഞതെന്തെന്നു മനസിലാക്കാന്‍ നമ്മളാരും ശ്രമിക്കുന്നില്ലെന്ന്മാത്രം. അതുകൊണ്ട് നാമമാത്രക്രിസ്ത്യാനികളാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നുമനസിലാക്കി ക്രിസ്തുവിനെമനസിലാക്കി
അടുത്ത ജന്മത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കാം. 
സ്നേഹത്തോടെ പിപ്പിലാഥന്‍

Wednesday, September 28, 2011

മാവേലി

മാവേലി  എന്നുള്ളത് എങ്ങിനെയാണ്‌ കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടുത്തുന്നത് എന്നെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . എനിക്ക് വട്ടാണെന്ന് പറയാന്‍ വരട്ടെ . ആദ്യമായി മഹാബലി എന്നാല്‍ ആരെനെന്നു മനസിലാക്കണം , വിഷ്ണുവിനെ മഹാവിഷ്ണുവെന്നു ഹൈന്ദവര്‍ വിളിക്കുന്നത്‌ വിഷ്ണു ദൈവമെന്ന അര്‍ത്ഥത്തിലാണ്. മഹാരാജാവും ഒക്കെ ഒരു കുട്ടി ദൈവമാണല്ലോ ,മഹേശ്വരനും മഹാബലിയും . മഹാബലി ഒരു അസുരനായിരുന്നുവെന്ന് അറിയാമല്ലോ . അസുരന്‍ (demon)എന്നാ പദത്തില്‍ നിന്നും ആളെ മനസ്സിലാക്കാം . അപ്പോള്‍ അസുരന്മാരുടെ രാജാവോ ? . എത്രയാലോചിച്ചിട്ടും പിടികിട്ടാത്ത ഒരു ചോദ്യം , ഇത്രനല്ല ഒരു മനുഷ്യനെ എന്തിനു , ഹിന്ദുക്കളുടെ ഒരു നല്ല ദൈവമായ വിഷ്ണു വാമനനായി വേഷം മാറിവന്നു ചവിട്ടി താഴ്ത്തി?  കഥയില്‍ ചോദ്യമില്ലന്നാണല്ലോ പ്രമാണം .ചോദി ച്ചപ്പോള്‍ പലരും കോപിച്ചു , ഇങ്ങനെയൊക്കെ ചോദിക്കാമോ?  കൃത്യമായ ഉത്തരം ലഭിക്കാത്തത്തുകൊണ്ട് സ്വയം അന്ന്വഷനമാരംഭിച്ചു  .     അവസാനം ഇതൊരു വെറും കഥയായിരുന്നുവെന്നു മനസിലായി . അല്ലെങ്കില്‍ പരശു(കോടാലി) രാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയെന്നുപരയുന്ന ,ഗോകര്‍ണ്ണം (ഗോവ കര്‍ണാടക ) മുതല്‍ കന്യകുമാരിവെരെയുള്ള  സ്ഥലത്തുല്പ്പെട്ട കേരളത്തെ,  ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് എങ്ങനെ മാവേലി ഭരിക്കും ? പരശുരാമന്‍ തന്നെ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണല്ലോ, ത്രേതായുഗത്തില്‍ ജമാടഗ്നിയുടെയും രേണുകയുടെയും മകനായി പിറന്നു ഭീഷ്മരുമായിപോലും യുദ്ധം ചെയ്തു അവസാനം ഭീഷ്മര്‍ പാശുപതാസ്ത്രം വരെ ഉപയോഗിക്കാന്‍ തുടങ്ങിയതാണല്ലോ.
ഈ മാവേലിയാരെന്നന്വാഷിച്ചു നോക്കിയപ്പോഴല്ലേ , കക്ഷിയുടെ പേര് , മഹാബലിയെന്നാണെന്നും , മാവേലിയെന്നത് ചുരുക്കപ്പേരാണെന്നും ." മഹാ ബലി" യെക്കുറിച്ചന്ന്വഷിച്ചപ്പോള്‍ ചെന്ന് നിന്നത്  "മഹാനായ ബാലിലാണ് " . ബാല്‍ ആരാണെന്നു ബൈബിള്‍ വായിച്ചിട്ടുല്ലവര്‍ക്കറിയാം. സെമിരാമസ് എന്നാ സ്ത്രീയുടെ മകനായി പിറന്നശേഷം അവരുടെ ഭര്‍തൃപദവിയലങ്കരിച്ച 
ദൈവത്തെ വെല്ലുവിളിച്ച , നായാട്ടു വീരനായ , ഷിനാര്‍ മരുഭൂമിയില്‍ ദൈവത്തെ വെല്ലുവിളിച്ചു ഗോപുരം പണിത , ആഭിചാരങ്ങളുടെ ദൈവമായ നിമ്രൊധ് എന്നാ രാജാവായിരുന്നുവെന്നു . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , ലോകപ്രകാരം ഏറ്റവും നല്ല ഒരു രാജാവായിരുന്നു നിമ്രൊധ് , പ്രജകളുടെ ക്ഷേമാമായിരുന്നൂ പരമപ്രധാനം , ദൈവം പറഞ്ഞത് വിശ്വസിക്കാതെ , ഇനിയും വെള്ളപ്പോക്കമുണ്ടാകുമെന്നും  അതില്‍ നിന്നും തന്‍റെ ജനത്തെ രക്ഷിക്കുവാനുമാണ് ഗോപുരം പണിതത് . അവര്‍ മരണശേഷവും ബാലിനെ ദൈവമായി കരുതിയിരുന്നൂ .( I  രാജാക്കന്മാര്‍ 18:25)വായിച്ചാല്‍ അവരുടെ ദൈവമായ ബാലിനെതിരെ ഏലിയപ്രവാചകന്‍ ആകാശത്തുനിന്നും തിയിരക്കുന്നത് കാണാം . മനുഷ്യര്‍ ലോകത്ത് ചിതറിയപ്പോള്‍ , അതില്‍ കുറേപ്പേര്‍ ഇന്ത്യയിലും കേരളത്തിലും വന്നെത്തി , അവര്‍ പ്രജ വത്സലനായിരുന്ന മഹാനായ ബാലിന് ഓര്‍മ്മിചിരുന്നൂ . അതിനു വേണ്ടിയുണ്ടാക്കിയ ഒരു കഥയാണ്‌ ഓണക്കഥ . ലോകത്തെല്ലാം ഒരു വിളവെടുപ്പുത്സവ മുണ്ടല്ലോ കേരളത്തിലെ വിളവെടുപ്പുമായി  ഇതിനെ കൂട്ടിയിണക്കുകയും ചെയ്തു .  സംശയമുള്ളവര്‍ nimrodh and semiramus baal mahabali എന്നുള്ള  ആര്‍ട്ടിക്കിള്‍ പഠിച്ചാല്‍ മതി . 
ഒരു വിളവേടുപ്പഖോഷമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല ,സദ്യയും കുഴപ്പമില്ല,സാമുദായിക സൌഹാര്‍ധത്തിനായാലും  കുഴപ്പമില്ല ,  എന്നാല്‍ ഈ വക പരിപാടികള്‍ പള്ളിമുറ്റത്തുനിന്നും പള്ളിയിലേക്കുള്ള പറിച്ചുനടീല്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. സാമുദായിക സൌഹാര്‍ദം തകര്‍ക്കാനോ , അച്ചന്മാരെ കുറ്റപ്പെടുത്താനോ, മേത്രനച്ചനെ വേദപാഠം പഠിപ്പിക്കണോ അല്ല , മറിച്ച് ശരിയെന്നു തോന്നിയത് പറഞ്ഞെന്നു മാത്രം . തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരിക.
സ്നേഹത്തോടെ പിപ്പിലാഥന്‍.

Monday, September 26, 2011

നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു ഓര്‍ത്താല്‍"

ബൈബിള്‍ എവിടെ തെറ്റായി ഉദ്ധരിക്കുന്നത് കണ്ടാലും ഈയുള്ളവന്‍ അറിയാതെ പ്രതികരിച്ചു പോകും ക്ഷമിക്കുക.


യേശുക്രിസ്‌തു പ്രാര്‍ഥിച്ചിരുന്നത്‌ പള്ളികളിലല്ലല്ലോ? കടലോരത്തും മലമുകളിലുമെല്ലാം ഇരുന്നുകൊണ്ടാണു യേശുക്രിസ്‌തു തന്റെ അനുയായികളോടൊപ്പം പ്രാര്‍ഥിച്ചത്‌.

പ്രാര്‍ഥനയ്‌ക്കു തന്നെ വലിയ മൂല്യമാണു യേശുക്രിസ്‌തു കല്‍പിച്ചിരുന്നത്‌. എന്‍റെയും അറിവങ്ങനെയാണ്.


AT HIS BAPTISM
LUKE 3:21
21 Now when all the people were baptized, it came to pass that Jesus also was baptized; and while He prayed, the heaven was opened.
BEFORE CHOOSING APOSTLES
LUKE 6:12
12 Now it came to pass in those days that He went out to the mountain to pray, and continued all night in prayer to God. :
ALONE
LUKE 9:18
18 And it happened, as He was alone praying, that His disciples joined Him, and He asked them, saying, "Who do the crowds say that I am?"
INSTEAD OF MINISTERING
MARK 1:35
35 Now in the morning, having risen a long while before daylight, He went out and departed to a solitary place; and there He prayed.
LUKE 5:16
16 So He Himself often withdrew into the wilderness and prayed.
MATTHEW 14:23
23 And when He had sent the multitudes away, He went up on a mountain by Himself to pray. And when evening had come, He was alone there.
MARK 6:46
46 And when He had sent them away, He departed to the mountain to pray.
AT GETHSEMANE
MATTHEW 26:36
36 Then Jesus came with them to a place called Gethsemane, and said to the disciples, "Sit here while I go and pray over there."
39 He went a little farther and fell on His face, and prayed, saying, "O My Father, if it is possible, let this cup pass from Me; nevertheless, not as I will, but as You will."
42 He went away again a second time and prayed, saying, "O My Father, if this cup cannot pass away from Me unless I drink it, Your will be done."
LUKE 22:41
41 And He was withdrawn from them about a stone's throw, and He knelt down and prayed,

AT THE TRANSFIGURATION
LUKE 9:29
29 And as He prayed, the appearance of His face was altered, and His robe became white and glistening.
INSPIRED OTHERS TO PRAY
LUKE 11:1
1 And it came to pass, as He was praying in a certain place, when He ceased, that one of His disciples said to Him, "Lord, teach us to pray, as John also taught his disciples."
FOR CHILDREN
MATTHEW 19:13
13 Then little children were brought to Him that He might put His hands on them and pray....
FOR PETER
LUKE 22:31-32
31 And the Lord said, "Simon, Simon! Indeed, Satan has asked for you, that he may sift you as wheat.
32 "But I have prayed for you, that your faith should not fail; and when you have returned to Me, strengthen your brethren."
FOR US
JOHN 14:16
16 "And I will pray the Father, and He will give you another Helper, that He may abide with you forever,"
JOHN 17:1,9,15,20
1 Jesus spoke these words, lifted up His eyes to heaven, and said: "Father,...
9 "I pray for them. I do not pray for the world but for those whom You have given Me, for they are Yours.
15 "I do not pray that You should take them out of the world, but that You should keep them from the evil one.
20 "I do not pray for these alone, but also for those who will believe in Me through their word;" ROMANS 8:34
34 Who is he who condemns? It is Christ who died, and furthermore is also risen, who is even at the right hand of God, who also makes intercession for us.
HEBREWS 7:25
25 ...He is also able to save to the uttermost those who come to God through Him, since He ever lives to make intercession for them.




"""""നീ ബലിയര്‍പ്പിക്കാനായി ബലിപീഠത്തില്‍ നില്‍ക്കുമ്പോള്‍ നിന്റെ സഹോദരനോട്‌ മനസില്‍ എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ ബലിവസ്‌തുക്കള്‍ പീഠത്തില്‍ വച്ചശേഷം സഹോദരനെപ്പോയി കണ്ട്‌ ക്ഷമായാചനം നടത്തിയതിനുശേഷം മടങ്ങിവന്നു ബലിയര്‍പ്പിക്കാനാണു യേശുക്രിസ്‌തു അനുയായികളെ ഉപദേശിച്ചത്‌."""""


ഇവിടെ ഒരു തിരുത്തല്‍ ആവശ്യമാണ്‌ . മേല്‍പ്രകാരം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്. കേട്ട് തഴമ്പിച്ച വചനം പറയുംപോഴുണ്ടാകുന്ന ഒരു ചെറിയ തെറ്റ്. പക്ഷെ അത് വലിയ തെറ്റായി മാറ്റപ്പെട്ടെക്കാം ഭാവിയില്‍.

മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്ത്തമായി യേശു മാറുന്നതിവിടെയാണ് ,

"നിനക്ക് സഹോദരനോട് വിരോധമുണ്ടെങ്കില്‍ എന്നല്ല മറിച്ചു നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു ഓര്‍ത്താല്‍" എന്നാണു.


അതായതു നിനക്കല്ല, വിരോധം മറ്റുള്ളവര്‍ക്ക് നിന്നോടുണ്ടെങ്കില്‍ എന്നാണു , മറ്റുള്ളവര്‍ക്കെല്ലാമല്ല സഹോദരന്‍ എന്നാണുപയോഗിചിരിക്കുന്നത് എന്നുവെച്ചാല്‍ ബലഹീനനായ സത്യവിശ്വാസി. അല്ലായെങ്കില്‍ യേശു മരിക്കുന്നതുവരെ യെഹൂധര്‍ക്കും റോമാക്കാര്‍ക്കും യേശുവിനോട് ഇടതടവില്ലാത്ത വിരോധം ആയിരുന്നല്ലോ, അതൊന്നും മാറ്റാതെയാണ് യേശു ബാലിയര്‍പ്പിച്ചതെന്നോര്‍ക്കുക. കുറച്ചു കഠിനം തന്നെയെന്നു ഞാനും സമ്മതിക്കുന്നൂ.

നമ്മുടെ പി ഓ സി ബൈബിളില്‍ പറയുന്നത് Mathew 5:23 " നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു ഓര്‍ത്താല്‍, കാഴ്ച വസ്തു അവിടെ ബലി പീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോധരനുമായി രമ്യപ്പെടുക , പിന്നെ വന്നു കാഴ്ച്ചയര്‍പ്പിക്കുക."


MATHEW 5:23


New International Version (©1984)
"Therefore, if you are offering your gift at the altar and there remember that your brother has something against you, New Living Translation (©2007)
"So if you are presenting a sacrifice at the altar in the Temple and you suddenly remember that someone has something against you,
English Standard Version (©2001)
So if you are offering your gift at the altar and there remember that your brother has something against you,
New American Standard Bible (©1995)
"Therefore if you are presenting your offering at the altar, and there remember that your brother has something against you,
International Standard Version (©2008)
"So if you are presenting your gift at the altar and remember there that your brother has something against you,
GOD'S WORD® Translation (©1995)
"So if you are offering your gift at the altar and remember there that another believer has something against you,
King James Bible
Therefore if thou bring thy gift to the altar, and there rememberest that thy brother hath ought against thee;
American King James Version
Therefore if you bring your gift to the altar, and there remember that your brother has ought against you;
American Standard Version
If therefore thou art offering thy gift at the altar, and there rememberest that thy brother hath aught against thee,
Bible in Basic English
If then you are making an offering at the altar and there it comes to your mind that your brother has something against you,
Douay-Rheims Bible
If therefore thou offer thy gift at the altar, and there thou remember that thy brother hath any thing against thee;
Darby Bible Translation
If therefore thou shouldest offer thy gift at the altar, and there shouldest remember that thy brother has something against thee,
English Revised Version
If therefore thou art offering thy gift at the altar, and there rememberest that thy brother hath aught against thee,
Webster's Bible Translation
Therefore if thou shalt bring thy gift to the altar, and there remember that thy brother hath aught against thee;
Weymouth New Testament
If therefore when you are offering your gift upon the altar, you remember that your brother has a grievance against you,
World English Bible
"If therefore you are offering your gift at the altar, and there remember that your brother has anything against you,
Young's Literal Translation
'If, therefore, thou mayest bring thy gift to the altar, and there mayest remember that thy brother hath anything against thee

Sunday, September 25, 2011

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.

ചോദ്യവും ഉത്തരവും

ഭൂമിയില്‍ ആരെയും പിതാവേ എന്ന് വിളിക്കരുത് ,എന്നുള്ളപ്പോള്‍ , നിങ്ങള്‍ നിങ്ങളുടെ മെത്രാനെ പിതാവേ എന്ന് വിളിക്കുന്നത്‌ തെറ്റല്ലേ?

താങ്കള്‍ക്ക് നാലാം കല്‍പ്പന പറയാമോ?( പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, പറഞ്ഞിരിക്കുന്നത് പിതാവും പുത്രനും) , സെബതിപുത്രന്മാര്‍ പിതാവുമോന്നിച്ചു വഞ്ചിയിലിരുന്നു വലനന്നാക്കുകയായിരുന്നു അന്ന് സുവിശേഷത്തില്‍ പറയാമെങ്കില്‍ , ഞങ്ങളുടെ ആധ്യല്മിക നേതാക്കളെ വിളിക്കരുതോ. താങ്കള്‍ ഒരു അപേക്ഷ പൂരിപ്പിക്കുമ്പോള്‍ പിതാവേ എന്നുള്ളടത്തു അപ്പന്‍റെ പേരാണോ യെഹോവയെന്നാണോ എഴുതുക?. .............


കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥന എന്തുകൊണ്ട്?

താങ്കള്‍ വളരെ പ്രതീക്ഷയോടുകൂടി ഒരാളെ കാത്തിരിക്കുന്നുവെങ്കില്‍ താങ്കളുടെ നോട്ടം അയാള്‍ വരുന്ന വഴിയിലേക്കായിരിക്കും, അതുപോലെ യേശു ഇനിയും വരാനുള്ളത് കിഴക്ക് നിന്നാണ്. " കിഴക്കുനിന്നു പടിഞ്ഞാറോട്ട് പായുന്ന ഒരു മിന്നല്‍ പിണര്‍പോലെ". അതേപോലെ യേശു ആദ്യം വന്നതും കിഴക്ക്നിന്നാണ് . അതെങ്ങിനെയെന്ന് ചോദിച്ചാല്‍ , കിഴക്ക് കണ്ട (വെളിച്ചത്തെ) നക്ഷത്രത്തെക്കുറിച്ച് വിശധീകരിക്കെണ്ടിവരും.ആവശ്യമെങ്കില്‍ പിന്നെയാകാം. ബൈബിളില്‍ കിഴക്കിന് പ്രാധാന്യമുണ്ട്.


നിങ്ങളുടെ പുരോഹിതര്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലാ, ബൈബിളില്‍ വിവാഹം കഴിക്കരുതെന്ന് പറയുന്നുണ്ടോ?

വിവാഹം കഴിക്കരുതെന്ന് പറയുന്നില്ല എന്നത് ശരിതന്നെ. വിവാഹം കഴിക്കാതിരിക്കുന്നതാണ് സ്രെഷ്ട്ടമെന്നു പറയുന്നുണ്ട്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. ഇവരെക്കുരിച്ചായിരിക്കാം " സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) പറയുന്നത്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ‍ വളച്ചൊടിക്കുന്നത്. അതുപോലെ 140000










ബ്രഹ്മചാരികള്‍ (സ്ത്രീകളുമായി മലിനപ്പെടാത്തവര്‍ ) മാത്രമേ യഥാര്‍ത്ഥ സ്വര്‍ഗത്തില്‍ പോകയോള്ളൂ ( വെളിപാട് 14 : 4 ) , ബാക്കിയുള്ളവരൊക്കെ സ്വര്‍ഗരാജ്യത്തിലും , നരകത്തിലുമായിരിക്കും. എല്ലാ ബ്രഹ്മചാരികലുമല്ല ഞങ്ങളുടെ ചിലയച്ചന്മാരെപോലെ ദൈവത്തിനുവേണ്ടി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയ 140000 പേര്‍ മാത്രം. നിങ്ങളുടെ ഒറ്റ നേതാക്കള്‍ അവിടെത്തില്ല, ബൈബിള്‍ ശരിയാണെങ്കില്‍
പെരുന്നാളുകള്‍ നടത്തുന്നതെന്തിനു?
നിങ്ങളുടെ കണവന്‍ഷനുകളും ഞങ്ങളുടെ പെരുന്നാളുകളും തമ്മിലുള്ള വ്യത്യാസമെന്താണ്?
ആഭരണം അണിയുന്നതെന്തിനു? അതാടംഭാരമല്ലേ?
അത്യാവശ്യം ആഭരണം ഇടുന്നതുകൊണ്ടെന്താണ് പ്രശ്നം? ആടംഭാരമാണെങ്കില്‍ എപ്പോള്‍ വിറ്റാലും 100 ഡോളര്‍ കിട്ടുന്ന ഒരുകമ്മലാണോ വിട്ടാല്‍ 10 ഡോളര്‍ പോലും കിട്ടാത്ത 100 ഡോളര്‍ കൊടുത്തു വാങ്ങിയ സാരിയോ? 40000 ഡോളറിന്‍റെ കാറോ?
സ്നാനപ്പെടാത്തതെന്തുകൊണ്ട്?
ആരുപറഞ്ഞു ഞാന്‍ സ്നാനപ്പെട്ടിട്ടില്ലന്നു? താങ്കള്‍ സ്നാനപ്പെടുന്ന പ്രായത്തിനുമുന്പേ ഞാന്‍ സ്നാനപ്പെട്ടതാണ്. അത് ശിശുസ്നാനമാനെന്നു പറഞ്ഞാല്‍ , സ്നാനമോന്നെയുള്ളൂ ,അതിനു വകഭേതങ്ങലില്ല. ഇപ്പോഴും ആദ്യകാലതെപ്പോലെ പ്രയപൂര്തിയായി കഴിഞ്ഞു ക്രിസ്തുവിനെ സ്വീകരിക്കുന്നവരെ ഞങ്ങള്‍ ഇപ്പോഴും സ്നാനപ്പെടുത്തരുണ്ട്. താങ്കള്‍ക്കു സ്നാനപ്പെട്ടുകഴിഞ്ഞു എന്ത് വ്യത്ത്യാസമാനുണ്ടായത്? ഞാനും താങ്കളും തമ്മില്‍ എന്താണ് ഇപ്പോള്‍ വ്യത്ത്യാസം. ഇനി മുങ്ങുന്നതിനെയും ഒഴിക്കുന്നതിനെയും കുറിച്ചാണ് താങ്കള്‍ക്കു തര്‍ക്കമെങ്കില്‍ , യേശു മുങ്ങിയതായി എവിടെപ്പരയുന്നൂ? വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍ എന്നാണു , അല്ലാതെ വെള്ളത്തില്‍ നിന്ന് പൊങ്ങിയപ്പോള്‍ എന്നല്ല. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാം എങ്കില്‍ പിന്നെ എന്തിനു വെള്ളത്തിലിറങ്ങി? ആ നാട്ടിലെ എല്ലാവരുടെയും തലയിലോഴിക്കാനുള്ള വെള്ളം കോരുക യോഹന്നാനു പ്രയാസമുള്ള കാര്യമായിരുന്നൂ. അല്പം വെള്ളത്തില്‍ ഇറങ്ങിനിന്നു തലയില്‍ കോരിയൊഴിച്ചാലും വെള്ളത്തില്‍ നിന്ന് കയറാം. മുക്കാന്‍ പരുവത്തില്‍ ആഴമുള്ള വെള്ളത്തിലായിരുന്നൂ യോഹന്നാന്‍ നിന്നതെങ്കില്‍ , (മത്തായി 3 :5 ) ജരുസലേമിലും യൂദയ മുഴുവനിലും ജോര്‍ദാന്‍റെ സമീപ പ്രദേശങ്ങളിലും നിന്നുള്ള ജനത്തെ മുഴുവന്‍ മുക്കിയ യോഹന്നാന്റെ അവസ്തയോന്നോര്‍ത്ത് നോക്കുക. സ്നാനത്തിന്‍റെ ആദ്യരൂപമായിരുന്ന പരിചേതന എട്ടു ദിവസം പ്രായമുള്ളപ്പോലായിരുനൂവെന്നു താങ്കള്‍ക്കറിയാമോ?
യേശു സ്നാനപ്പെട്ടില്ലേ അപ്പോള്‍ താങ്കളും പ്രായപൂര്‍ത്തിയായപ്പോള്‍ സ്നാനപ്പെടനം.
യേശു ദൈവപുത്രനായിട്ടും 30 വര്‍ഷം എന്തിനു കാത്തിരുന്നു? ( മിക്കവര്‍ക്കും ഉത്തരമില്ല) , പാപമില്ലത്തവനാനെങ്കില്‍ പിന്നെ സ്നാനമെന്തിനു? (മിക്കവര്‍ക്കും ഉത്തരമില്ല) മാത്രുകയെന്നുപരഞ്ഞാല്‍ , മാത്രുകയെന്നെശു പറഞ്ഞിട്ടില്ല. മാതൃക തന്നത് പരസ്പരവും ശത്രുക്കളെയും സ്നേഹിക്കുവാനും , പരസ്പരം പാദം കഴുകാനുമാണ്. അത് താങ്കള്‍ ചെയ്യുന്നുട്ണോ? ഉണ്ടന്നാണ്ത്തരമെങ്കില്‍ നിങ്ങളുടെ പള്ളിയിലേക്കോ വിന്‍സെന്റ്ഡിപോള്‍ സംഖടനയിലെക്കോ, നിങ്ങളുടെ അടുത്തുള്ള ധരിദ്രനോ രോഗിക്കോ ഒരു സംഭാവന ചോദിക്കൂ , അപ്പോള്‍ തന്നെ സ്നാനക്കാരന്‍ വിട്ടുപോക്കൊള്ളും.
ഇനിയും യേശു സ്നാനപ്പെട്ടതെന്തിനാണെന്നു അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുക. യോഹന്നാന്‍ 1 : (33 -34 ) , സ്നാപകയോഹന്നാന് ദൈവം അയച്ചപ്പോള്‍ പറഞ്ഞിരുന്നൂ " നീ സ്നാനപ്പെടുത്തുംപോള്‍ പരിശുധാല്‍മാവ്‌ ആരുടെമേല്‍ ഇറങ്ങി വരുന്നത് കാണുന്നുവോ അവന്‍ ദൈവപുത്രനാണ്‌ എന്ന്. അത് സ്നാപക യോഹന്നാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.


താങ്കള്‍ രക്ഷിക്കപ്പെട്ടതാണോ ?

താങ്കള്‍ രക്ഷ എന്നത് കൊണ്ടെന്താനുട്ടെശിക്കുന്നത്?( മിക്കവര്‍ക്കുമുത്തരമില്ല ) സമ്പത്തികമാണോ? ചിലര്‍ അതെയെന്നുപോലും പറഞ്ഞന്നു വരും. പിന്നെ അല്ല സ്വര്‍ഗത്തില്‍ പോകുന്ന കാര്യമോ , ജീവപുസ്തകത്തില്‍ പേര് ചേര്‍ത്ത കാര്യമോ ഒക്കെ പറഞ്ഞെന്നു വരും. സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും തമ്മിലുള്ള വ്യത്യാസം ചോദിക്കുക{ മിക്കവര്‍ക്കും അറിഞ്ഞുകൂടാ, സ്വര്‍ഗമെന്നാല്‍ അത്ത്യുന്നതനായ ദൈവത്തിന്റെ സ്ഥലമാണ് , സ്തെഫാനോസ് ദര്‍ശനത്തില്‍ കണ്ട (സ്ഥലം-Act 7:35) പിതാവും പുത്രനും ഇപ്പോള്‍ വാണരുളുന്ന സ്ഥലം- പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം. സ്വര്‍ഗരാജ്യത്തില്‍ നിത്യജീവന്‍ ലഭിച്ചവര്‍ മത്തായി സ്വര്‍ജരാജ്യമെന്നും മറ്റുള്ളവര്‍ ദൈവരാജ്യമെന്നും പറയുന്ന പുതിയ ആകാശവും പുതിയ ഭൂമിയുമുള്ള- ആദവും ഹവ്വയും താമസിച്ച- ഗരൂബുകള്‍ കാവല്‍ നില്‍ക്കുന്ന പാറുദീസയിലായിരിക്കും യേശുവിനോടൊപ്പാം നിത്യത ചിലവിടുക}.

ആ നിത്യജീവന്‍ ലഭിക്കാന്‍ എന്തുചെയ്യണമെന്ന് രണ്ടേ രണ്ടു പേരെ യേശുവിനോട് ചോദിക്കുന്നോള്ളൂ, ആത് ബൈബിളില്‍ എവിടെയാണന്നോ,ആരൊക്കെയാണ് ചോദിച്ചതെന്നോ ,എന്താണ് യേശു ഉത്തരം പറഞ്ഞെന്നോ നിങ്ങള്‍ക്കറിയാമോ? (പലര്‍ക്കുമറിയില്ല). ബൈബിളിന്‍റെ ഏറ്റവും പ്രധാന വിഷയമായ നിത്യജീവനെക്കുറിച്ചു നിങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെന്താണ് ബൈബിളിനെപറ്റി സംസാരിക്കാനുള്ള അവകാശം. ചിലര്‍ ഉത്തരം പറഞ്ഞേക്കാം ,എല്ലാവരും എന്നെപ്പോലെ മണ്ടന്മാരല്ലല്ലോ.

luke 18:22, luke 10:25 എന്നിവടങ്ങളിലാണ് ഈ ചോദ്യോത്തരം. പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നുണ്ടെന്ന് പറഞ്ഞവനെ കൊണ്ട് യേശു പ്രമാണങ്ങള്‍ പറയിക്കുന്നൂ

പല "അത്യന്താധുനീക പരിശുദ്ധസഭ" (പെണ്ടക്കൊസ്തു ,ബ്രോതെരന്‍ ,മോര്മെന്‍ ,യെഹോവസക്ഷികള്‍ ,ബാപ്ടിസ്റ്റ് മേതോടിസ്റ്റ് , .....) കളിലുള്ളവര്‍ക്കും ഇതരിയില്ലെന്നതാണ് രസകരമായ വസ്തുത. ഇതനുസരിച്ചാലും നിത്യജീവന് തടസമായി നില്‍ക്കുന്ന ഒരു കാര്യത്തെക്കുറിച്ച് യേശു പറയുന്നൂ.

"ഇനിയും നിനക്കൊരു കുറവുണ്ട് നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും" Luke 18:22-23.

ഇതുപോലെ നിങ്ങള്‍ ചെയ്തോ? ഇല്ലെങ്കില്‍ ചെയ്യാമോ? എന്നിട്ട് വന്നു ബാക്കി പറയാന്‍ പറയുക.

luke 10:25 -ല്‍ തനിക്കുള്ളതെല്ലാം കൊടുത്ത് ആവശ്യക്കാരനെ സഹായിക്കുന്ന ഒരു ശമരായക്കരനെയാണ് യേശു നിത്യജീവനവകാശമാക്കുന്നവരുടെ മാതൃകയാക്കി ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് ശ്രദ്ധിച്ചാലും. ( അന്നത്തെ ശമരായര്‍ ഏറ്റവും താഴ്ന്നവരയിരുന്നൂ, ഒരുദിവസത്തെ കൂലി ഒരു വെള്ളിക്കാശുമായിരുന്നുവെന്നും കഴുതപ്പുരത്തായിരുന്നൂ വന്നതെന്നും ചിന്ന്തിച്ചുവേണം ഈ ഭാഗം അപഗ്രധിക്കുവാന്‍) , അതുപോലെ നിങ്ങളൊരു അയല്‍ക്കാരനായിരുന്നോ എന്ന് ചോദിക്കുക. അവരുടെ ഉപദേശങ്ങള്‍ ചിലത് നല്ലത് തന്നെയാണ് ,അവയ്ക്ക് ജീവനില്ല എന്ന് മാത്രം. ഇപ്പോള്‍ ന്യായമായും ഒരു സംശയം ഉയരം , ഈ പിപ്പിലാഥന്‍ എല്ലാം വിറ്റു നശിപ്പിച്ചോ? ഇല്ലായെന്നാണൂത്തരം.



5. ചോദ്യം - മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ , ബൈബിളില്‍ ഉപദേശമില്ലത്തിടത്തോളം കാലം , മരിച്ചവര്‍ക്ക് വേണ്ടി എന്തിനു പ്രാര്‍ത്ഥിക്കുന്നൂ ?

ഉത്തരം - ഒന്നുകില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന  ബൈബിള്‍ തെറ്റാണ് , അല്ലായെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കിയത് തെറ്റാണ് ? 
നിങ്ങളുടെ ബൈബിളിലെ  (John 11:38-44)- Lazarus raised after 4 days  ഒന്ന് വായിക്കാമോ , മരിച്ചവര്‍ക്കുവേണ്ടി യേശു ദൈവത്തോടു പ്രാര്‍ത്ഥിചപ്പോള്‍  ഫലമുണ്ടായോ?
(Luke 7:11-17) വിധവയുടെ മകനെ ഉയര്‍പ്പിച്ചതോ?
(Matt.9:18, Mark 5:21, Luke 8:41) Jairus daughter സിനഗോഗധികാരി ജയറോസിന്‍റെ വിശ്വാസം കൊണ്ട് യേശു മരിച്ച മകളെ ഉയര്‍പ്പിക്കുന്നൂ.
ഇതൊക്കെ യേശു ജീവിച്ചിരുന്നപ്പോള്‍ ചെയ്തതാണെന്ന് ചിലര്‍ വാദിചേക്കാം. അപ്പോള്‍ ഞങ്ങളുടെ ടോം പറയുന്നതുപോലെ യേശു ഇപ്പോഴും മരിച്ചുകിടക്കുകയെന്നാണോ നിങ്ങളും വിശ്വസിക്കുന്നത് ? ഒരു വാദത്തിനു വേണ്ടി അതംഗീകരിച്ചു കൊണ്ടാടുത്ത ഭാഗത്തേക്ക് കടക്കാം .
യോപ്പായിലെ മാന്‍പേട എന്നര്‍ത്ഥമുള്ള തബിത്ത എന്നാ സ്ത്രീയെ ജനങ്ങളുടെ പ്രാര്‍ത്ഥന മൂലം പത്രോസ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു ഉയര്‍പ്പിക്കുന്നൂ . (Acts 9:36-42) Raised Dorcas.
ത്രോവാസില്‍ വച്ച് മുകളിലെ ജനലില്‍കൂടി ഉറക്കം തൂങ്ങി താഴെപ്പോയി മരിച്ച  എവുത്തിക്കൊസ് എന്നയുവാവിനെ അവിടെയുള്ളവരുടെ വിശ്വാസംമൂലം പൗലോസ്‌ ഉയര്‍പ്പിക്കുന്നതോ?
തിരുവചനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇനിയും താങ്കള്‍ക്ക് തെളിവ് വേണോ? പസ്ടര്‍ പറയുന്നത് കേട്ട് മാത്രമിരിക്കാതെ വല്ലപ്പോഴും  തിരുവചനം വായിക്കുക . 
ഇനിയും പറയാം 
1 Corinthians 15:29 Otherwise, what will those do who are baptized for the dead? If the dead are not raised at all, why then are they baptized for them?  മരിച്ചവര്‍ക്ക് വേണ്ടി സ്നാനമെല്‍ക്കുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നതായി ഇവിടെ തെളിയുന്നില്ലേ?
ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.
തുടരും ......

Saturday, September 24, 2011

മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ.

Reply to my Friend Tom varkey
Tom Varkey said...
What Does It Profit A Bishop Even If He Wins The ‘Mar Thoma Cross’ But Suffers the Loss of His Soul? -- Tom Varkey
Once the fire ignites the gunpowder, the firecracker explodes with a loud noise resulting in the total destruction of the gunpowder inside. ഇത് മനുഷ്യന്‍റെ ജീവിതത്തെ സംബന്ധിച്ച് ഏകദേശം ശരിയാണ് . പരിശുട്ധാല്മാവകുന്ന അഗ്നി വചനമെന്ന തിരിയിലൂടെ നമ്മളില്‍ പ്രവേശിച്ചു പ്രവര്‍ത്തിച്ചു സ്വയം ഇല്ലാതായി , സ്വയം ഉപേക്ഷിച്ചു ,പരിത്യജിച്ചു (മരിച്ചു) ഈ ശരീരം ഇല്ലാതകുംപോഴേ നമ്മള്‍ യെഥാര്‍ദ്ത ജീവിതത്തില്‍ കടക്കുകയോള്ളൂ. ഈ ശരീരത്തിലായിരിക്കുവോളം കാലം ദൈവത്തില്‍ നിന്നകലെയാണ് II Corinth 5:6). ഈ ജടിക ശരീരമല്ല ഇതിനുള്ളിലെ മൃതവസ്തയിലായിരിക്കുന്ന ആത്മീയശരീരമായിരിക്കണം ഉയര്പ്പിക്കപ്പെടുന്ന ശരീരം.
 Syro-Malabar Catholics who go after the idolatrous ‘Mar Thoma Cross’ are stubbornly refusing to obey Jn. 3:14 where Jesus is asking them to “lift Him up just as Moses lifted up the bronze serpent in the desert.”
ശുദ്ധ അസംബന്ധമാണിതെന്നാണെന്‍റെ അഭിപ്രായം .
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശ അങ്ങനെതന്നെയായിരുന്നു.     മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം.    തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20
Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്.   യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല.  മരത്തില്‍ തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്.         John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.
Thus such rebellious Catholics can never enter into a Covenant with Jesus Christ. Therefore Jesus Christ can never give the Holy Spirit to them since He gives the Holy Spirit only to those who obey Him as we read in Acts 5:32
ഇവിടെപ്പറയുന്നത്‌ അനുസരിക്കുന്നവര്‍ക്ക് പരിശുദ്ധാല്മാവ്‌ കൊടുക്കുമെന്ന് മാത്രം. അനുസരിക്കാത്തവര്‍ക്ക് കൊടുക്കില്ലെങ്കില്‍ , ബലമായി സവൂളിനും , യോനാ പ്രവാചകനും ... കൊടുത്തതോ? 
താങ്കളുടെ ബാക്കി ഉദ്ധരണികളെല്ലാം മുന്നിര്‍ണയത്തെക്കുറിച്ചുള്ളതാണ്. അങ്ങനെവന്നാല്‍ ദൈവഹിതമനുസരിച്ചാണെല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരും. അത് വിഷയവുമായി നേരിട്ട് ബന്ധമുള്ള കാര്യമല്ല അതുപോലെ Predestination എന്നുള്ളത് അതീവസങ്കീര്‍ണമായ ഒരു വിഷയമാണ്,  Predestination, in Calvinistic theology is the doctrine that all events have been willed by God   .    
എങ്കിലും താങ്കള്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ച I Peter 1:2 ല്‍ യേശുവിന്റെ രക്തത്താല്‍ തളിക്കപ്പെടെണ്ടവരാണ് പോന്തസ്സിലും ഗലാത്തിയായിലും , ഏഷ്യയിലും .... ഉള്ള സഭകളിലുള്ളവരെന്നുപറയുമ്പോള്‍ , ഇതൊക്കെ (തളിക്കപ്പെടെണ്ടവരാണ്) ഭാവിയില്‍ (മരണശേഷം) നടക്കപ്പെടെണ്ടാതാനെന്നു വരുന്നില്ലേ?
മെത്രാന്‍റെയും ,മറ്റുള്ളവരുടെയും പോലെ തന്നെ പ്രധാനമാണ് നമ്മോരോരുത്തരുടെയും ആല്‍മാവും , ആയതിനാല്‍ ഒരു സ്വയം പരിശോധനകൂടി ഇടക്കൊക്കെ നടത്തുന്നത് ഗുണമേ ചെയ്കയോള്ളൂ.
സ്നേഹത്തോടെ പിപ്പിലാഥന്‍.
gurupippiladan@gmail.com

Wednesday, September 21, 2011

സഭ,പത്രോസേ നീ പാറയാകുന്നു

 
 സഭ,പത്രോസേ നീ പാറയാകുന്നു

September 20, 2011 10:27 AM[Image]Anonymous said...
"മൂഡന്‍ പീഡത്തില്‍ കയറി ഇരുന്നു..പീഠം മറിഞ്ഞു മൂഡന്‍ വീണു"

സസ്ശേരി അച്ചന്‍ കഴിഞ്ഞ സണ്‍‌ഡേ കോപ്പെല്‍ പള്ളിയില്‍ പറഞ്ഞ ഒരു ചെറിയ ഉപമ എത്രമേല്‍ അര്‍ത്ഥവും വ്യാപ്തിയും ഉണ്ട് എന്നു ചിന്തിക്കുക. കര്‍ത്താവു ശിമയോനെ പത്രോസേ എന്നു വിളിച്ചു കൊണ്ട് പേര് മാറ്റുന്നു , പത്രോസേ നീ പാറയാകുന്നു നിന്റെ പാറമേല്‍ എന്റെ പള്ളി ഞാന്‍ നിര്‍മ്മിക്കും... നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.അതുകൊണ്ട് അതിനട്ടടിച്ചു നോക്കാം എന്നു ചില മൂടന്മാര്‍ക്ക് ചോര തിളപ്പില്‍ തോന്നും പക്ഷെ പീഠം മറിഞ്ഞു വീഴുക എന്നല്ലാതെ എന്ത് പ്രയോജനം?
September 20, 2011 11:37 അം *******************************************************************************************************************************************************************************************************************************************************
പെന്തകൊസ്തുകാര്‍ കഠിനമായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു ഭാഗമാണിത്.
താങ്കള്‍ എന്നെ വെറുക്കുന്നില്ല എന്നെനിക്കറിയാം , എനിക്ക് താങ്കളെ ഇഷ്ടവുമാണ്, കാരണം നമ്മള്‍ കത്തോലിക്കര്‍ ബൈബിളിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ നല്ലതാണ്. നമ്മുക്കറിയാവുന്ന കാര്യങ്ങളുടെ അനേക അനേക പതിനായിരം മടങ്ങ്‌ കാര്യങ്ങള്‍ നമുക്കറിയാന്‍ പാടില്ല എന്നുള്ള തിരിച്ചറിവാണ് അറിവിന്‍റെ ആദ്യപടി. എല്ലാം അറിയാവുന്നവന്‍ ദൈവം മാത്രം. ബൈബിളിലെ ദൈവം പറഞ്ഞു യേശു പറഞ്ഞു എന്നുപറഞ്ഞു പറയുന്ന കാര്യങ്ങള്‍ ഒരിക്കലും മാറ്റമില്ലത്തവയാണ്. മോശയും ,പൌലോസും , Etc . മനുഷ്യനെന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മാറ്റം വന്നേക്കാം. (ചില ഉദ: നിങ്ങളുടെ ഹൃദയ കാഠിന്യംനിമിത്തമാണ് മോശ അങ്ങനെ പറഞ്ഞതെന്ന് യേശു പറഞ്ഞു ആ ഭാഗം തിരുത്തുമ്പോള്‍ അത് ദൈവത്തില്‍ നിന്നയിരുന്നില്ല എന്ന് മനസിലാക്കാം. Paul insert his personal opinion at 1 Cor 7:12- "To the rest I say this (I, not the Lord): If any brother has a wife who is not a believer and she is willing to live with him, he must not divorce her."). പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍, തര്‍ജിമ പിശകുകള്‍ , അച്ചടിപിശകുകള്‍, എഴുത്തുകാരുടെ അഭിപ്രായം എന്നിവയോഴിവാക്കിയാല്‍ ഇന്ന് നമ്മുടെ കയിലുള്ള പി ഓ സി ബൈബിള്‍ പരിപൂര്‍ണ ദൈവവചനമാണ്. അതുപോലെ അലങ്കരികഭാഷയിലെഴുതിയിരിക്കുന്ന(അക്ഷരാര്‍ഥത്തില്‍ അല്ല) ഉല്‍പത്തിപ്പുസ്തകത്തിലെ ആദ്യ പതിനൊന്നു അദ്ധ്യായങ്ങള്‍ മറ്റുഭാഗങ്ങളുമായി തുലനം ചെയ്യാന്‍ പാടില്ലെന്ന് , ഉല്‍പത്തിയുടെ ആമുഖത്തില്‍ നമ്മുടെ വടക്കുംപാടാന്‍ അച്ചന്‍ പറയുന്നുണ്ട്( ഒന്നാം പേജില്‍ ആറാം വരി മുതല്‍). യേശു ശിമയോനോട് "നീ കേപ്പ എന്ന് വിളിക്കപ്പെടും" എന്നാണ് പറഞ്ഞത് അതിനു അരമായ ഭാഷയില്‍ പാറ കല്ല്‌ അന്ന് സാമാന്യമായി പറയാം John 1:42 . പട്ര എന്നത് പാറയുടെ ഗ്രീക്ക് പേരാണ് , പെട്രോളിയം എന്നാ പേരുവന്നതും ഈ വഴിക്കാണ്. ഏറ്റമാവസാനം പ്രേക്ഷിത ധൌടത്യം ഏല്‍പ്പിച്ചപ്പോള്‍ മൂന്നു തവണയും വിളിച്ചത്, യോനായുടെ പുത്രനായ ശീമോനെയെന്നാണ്. (John 21:15-17), അതുപോലെ പറഞ്ഞു കേക്കാറുള്ള മറ്റൊരബദ്ധമാണ് സവൂളിനെ പൌലോസാക്കിയ ദൈവമെന്നു . അക്കാലത്ത് മിക്കവര്‍ക്കും ഹീബ്രൂ അരമായ ഭാഷയില്‍ ഒരുപേരും , അന്നത്തെ റോമന്‍ ആധിപത്യം മൂലം ഗ്രീക്കില്‍ ഒരുപേരും സാമാന്യമായി ഉണ്ടായിരുന്നൂ. അതുപോലെയുള്ള ഗ്രീക്ക് പേരുകളാണ് , പൗലോസ്‌ ,പത്രോസ് ,ലേവി മാര്‍കോസ് ബര്‍ണബ്ബാസ് ..... യേശു പോലും , യോശുവ, ഇമ്മാനുഎല്‍ എന്നൊക്കെയാണ് ഹീബ്രൂ. പലസ്തീന വിട്ടാല്‍ തങ്ങളുടെ ഗ്രീക്ക് പെരായിരുന്നൂ ഉപയോഗിച്ചിരുന്നത്.(ഇന്ന് പാക്കിസ്ഥാനികള്‍, വിയെട്നാമികള്‍ , ‍ചൈനക്കാര്‍ ഇവിടെവന്നു അമേരിക്കക്കര്‍ക്കുവേണ്ടി രണ്ടാം പേര്‍ സ്വീകരിക്കുന്നതുപോലെ. ഗള്‍ഫില്‍ മുരളി എന്നപേര്‍ അവിടുത്തുകാരോട് M.R.Ali എന്ന് പറഞ്ഞതുപോലെ). പത്രോസേ നീ പാറയാകുന്നു നിന്റെ പാറമേല്‍ എന്റെ പള്ളി ഞാന്‍ നിര്‍മ്മിക്കും എന്ന് യേശു പറഞ്ഞതായി അറിയില്ല, നീ പത്രോസാകുന്നൂ, ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ സ്ഥാപിക്കും എന്നാണ്.(Mathew 16:17). സ്ഥാപിക്കുമെന്ന ഭാവികാലപ്രയോഗമാണവിടെ, സ്ഥാപിച്ചതായീ നമ്മള്‍ അവകാശപ്പെടാരുണ്ടെങ്കിലും സ്ഥാപിച്ചതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല. അന്നും ഇന്നും സംഖടനകള്‍ സഭയെന്നപെരില്‍ അറിയപ്പെടരുന്ടെങ്കിലും , ദൈവം സ്ഥാപിക്കുമെന്ന് പറഞ്ഞ സഭ യേശുവിന്‍റെ രണ്ടാം വരവിലെ ഉണ്ടാകുകയോള്ളൂ. അന്നും അന്ത്യോക്യ ,കൊരിന്ത്,എഫേസോസ് ,റോമ ---- ധാരാളം സഭകള്‍ ഉണ്ടായിരുനൂ . വെളിപാട് പുസ്തകത്തിലും വേറെ ഏഴു സഭകളെക്കുരിച്ചു പറയുന്നുണ്ട്.ഇന്നും കത്തോലിക്ക ,ഓര്‍ത്തോഡോക്സ് ,യകൊബായ,മാര്‍ത്തോമ, Brotheren, mormen ,yehova witness, shabath,penthekosthu A1,2,3...,b1,2,3,c,c1,2,3............Z999. വരെ സഭകളെന്നു സ്വയം  പറയാറുണ്ട്‌.ഈ   എല്ലാ സംടനകളും ചില സത്യങ്ങളെ പെറുന്നുണ്ട് എന്ന് സമ്മതിക്കുന്നൂ, . എന്നാല്‍ ഏക സത്യസഭയെന്നത് ഉണ്ടാകനിരിക്കുന്നതെയോള്ളൂ , കത്തോലിക്കാ സഭയാണതിന്‍റെ തുടക്കം. എല്ലാ സംടനകളും അതില്‍ ചേര്‍ന്ന് ഒരിടയനും ഒരു തോഴുത്തുമാകും.  അതുകൊണ്ടാണ് നമ്മുടെ സഭക്കെതിരെ നമ്മെക്കൊണ്ടുതന്നെ സാത്താന്‍ പടവെട്ടിക്കുന്നത് എന്ന് തോന്നുന്നൂ. പത്രോസാകുന്ന അടിത്തറയില്‍ തന്നെയായിരിക്കും സഭ ഉണ്ടാകുക. അല്ലെങ്കില്‍ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ നിനക്ക് ഞാന്‍ തരും( ഭാവി) എന്ന് പറയില്ലല്ലോ. ലോകത്തില്‍ കേട്ടപ്പെടുന്നതല്ല ഭൂമിയില്‍ കേട്ടപ്പെടുന്നതാണ് ,സ്വര്‍ഗത്തിലും കേട്ടപ്പെടുന്നത്.

Tuesday, September 20, 2011

പിങ്കും പര്‍പ്പി ളും യേശുവും new

പിങ്കും പര്‍പ്പി ളും യേശുവും
പിങ്കും പര്‍പ്പി ളും ഇട്ട യേശുവിനെ നമ്മുക്ക് ശീലമില്ലാത്തത് , ബൈബിളിന്‍റെ മലയാള വിവർത്തനത്തിലെ പിശക് കൊണ്ടാണ് , അന്നത്തെ അച്ചന്മാരും, വിവർ‍ത്തകരും മനപ്പൂർ‍വമോ , അറിയാതെയോ പറ്റിപ്പോയ ഒരു പിശകാണിത്. മൂലഭാഷയിലും, English - ലും പിങ്കും ( scarlet ) , പര്‍പ്പി ളും ആണ് യഥാക്രമം ഉപയോഗിച്ചിരിക്കുന്നത്. എനിക്കിഷ്ടമായില്ലെങ്കിലും , പിങ്ക് വസ്ത്രം തിരുവചനവുമായി പൂര്‍ണമായും യോജിപ്പിലാണ്.പിങ്ക് എന്ന് ആ നിറത്തിന് പേരിട്ടതും പതിനേഴാം നൂറ്റാണ്ടിലാണ്. നിറങ്ങള്‍ അന്നും ഇന്നും ഒരുപോലെയായിരുന്നെങ്കിലും , പല നിറങ്ങള്‍ക്കും പേരുകള്‍ കൊടുത്തത് ഈ അടുത്ത കാലങ്ങളിലാനെന്നു മാത്രം . അതുവരെ അടിസ്ഥാന നിറങ്ങളെ പറഞ്ഞിരുന്നോള്ളൂ . അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്. ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ്‌ സാദ്ധ്യദ, ഉദാഹരണമായി പാലായിലെ പുതിയ കത്തീട്രല്‍ പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന്‍ നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനെ കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ലേയില്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നാണൂഒരു പാത്രത്തില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ശരിയാകത്തോള്ളൂ.ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവും മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെ ചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു.

Matthew 27:28 And they stripped him, and put on him a scarlet robe.




Mark 15:17 And they clothe him with purple, and platting a crown of thorns, they put it on him;
Mark 15:20 And when they had mocked him, they took off from him the purple, and put on him his garments. And they lead him out to crucify him.
Luke 16:19 . Now there was a certain rich man, and he was clothed in purple and fine linen, faring sumptuously every day:
John 19:2 And the soldiers platted a crown of thorns, and put it on his head, and arrayed him in a purple garment;
John 19:5
Jesus therefore came out, wearing the crown of thorns and the purple garment. And [Pilate] saith unto them, Behold, the man!

തിരശീലയുടെ കാര്യം.

തിരശീലയുടെ കാര്യം.      ചിക്കാഗോയിലെ തിരശീലക്കെന്തോ അഭംഗി യുണ്ടെന്നു ഞാനും സമ്മതിച്ചിരുന്നൂ ,ഭാഗ്യവശാല്‍ അധികൃതര്‍ അതിപ്പോള്‍ മനോഹരമാക്കിയിട്ടുണ്ട് . എന്നുവെച്ചു ഞാന്‍ തിരശീലക്കെതിരല്ല .
 ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. (  2 Chronicles 3:14  Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of  )  . ദൈവം മാറ്റിപ്പറയാത്തിടത്തോളം കാലം നമ്മളായി അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യമില്ല.      യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത്    തികച്ചും  മൗഠൃമാണ്.  യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്.  ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?.  ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?.ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു - അതുകൊണ്ട് വെളിച്ചം നമ്മുക്ക് വേണ്ടായെന്നാരും പറയാത്തതെന്താണ് പോലും. സൂര്യന്‍ ഇരുണ്ടു - അതുകൊണ്ട് സൂര്യന്‍ മേലില്‍ പ്രകാശിക്കാന്‍ പാടില്ലെന്ന് പറയാത്തതെന്ത് ?,    ആരേലും വിവരദോഷികള്‍ പറയുന്നതുകെട്ടെടുത്തു ചാടുന്നതിനുമുന്‍പ്ചിന്തിക്കുക,   ഒന്നല്ല പല പ്രാവശ്യം.
യഥാര്‍ഥത്തില്‍ കുര്‍ബാന സമയത്ത് വിരി മാറ്റുമ്പോള്‍ , മുകളുമുതല്‍ മാറുന്നത് കാണുമ്പോള്‍ , ബൈബിളിലെ ഭാഗമാനെനിക്കൊര്‍മ്മ വരുന്നത്. ഇത് അന്ന് നടന്നതിന്‍റെ പുനരാവിഷക്കാരമായി എന്ത് കൊണ്ട് കണ്ടു കൂടാ? എല്ലത്തിലെയും നന്മ കാണാന്‍ ശ്രമിക്കുക .
കത്തോലിക് എന്നാല്‍ സാര്‍വത്രീകം എന്നും,    പെന്തക്കോസ്ത് എന്നാല്‍ അമ്പതു ( roman numeral 50) എന്ന് മാത്രമേയുള്ളൂ. 1-uno, 2-di,3-tri,4-tessera,5-penta,6-hexa,7-hepta, 8-octa, 9-nonein,10- deca, 50-pentacost,100-hectaton,1000-chilioi
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
ഒക്കെയാണ് ഇന്നിന്‍റെ അശാന്തിയുടെ കാരണങ്ങള്‍. ആയതിനാല്‍ അവനവന്‍ ഉള്‍പ്പെട്ടുപോയ മതവിഭാഗത്തിന്‍റെ എങ്കിലും മതഗ്രന്ഥങ്ങള്‍ മുന്‍വിധിയില്ലാതെ പലപ്രാവശ്യം വായിച്ചുപഠിക്കുക , സാധിക്കുമെങ്കില്‍ മറ്റു മതഗ്രന്ഥങ്ങളും. അപ്പോള്‍ മതങ്ങള്‍ക്കുള്ളിലുള്ള വഴക്കുകളും , മതങ്ങള്‍തമ്മിലുള വഴക്കുകളും താനേ ഇല്ലാതാകും.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം


ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന 'പത്മനാഭന്‍' എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.
ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ 'പെരുമാള്‍' സ്‌ഥാനം ഉപേക്ഷിച്ച്‌ 'വര്‍മ' എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള 'പള്ളി' ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. 'പള്ളികൊള്ളുന്ന പത്മനാഭന്‍' എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു 'താമര' എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. 'അയ്യന്‍' ബുദ്ധന്റെ പര്യായമാണ്‌. 'എന്റയ്യോ' എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ 'ഗീതഗോവിന്ദം' എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.



പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.

കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം 'ബി' അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള 'അനന്തപുരം' ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ 'അനന്തപുരത്തു' വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ 'തിരു' ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും

kadappadu to annoni

രതിരഹിത



കാനോന്‍ നിയമം 1130 ഉം 1131 ഉം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ഇത് ആര്‍ക്കുവെണ്ടിയുള്ളതാനെന്നായിരുന്നൂ , ഒരു പക്ഷെ ഇതും അജ്ഞാതമായി തുടര്‍ന്നേക്കാം.

CHAPTER VII: THE SECRET CELEBRATION OF MARRIAGE


Canon 1130 For a grave and urgent reason, the local Ordinary may permit that a marriage be celebrated in secret.


Canon 1131 Permission to celebrate a marriage in secret involves:


Canon 1131.1 that the investigations to be made before the marriage are carried out in secret;


Canon 1131.2 that the secret in regard to the marriage which has been celebrated is observed by the local Ordinary, by whoever assists, by the witnesses and by the spouses.


Canon 1132 The obligation of observing the secret mentioned in canon 1131 n. 2 ceases for the local Ordinary if from its observance a threat arises of grave scandal or of grave harm to the sanctity of marriage. This fact is to be made known to the parties before the celebration of the marriage.


Canon 1133 A marriage celebrated in secret is to be recorded only in a special register which is to be kept in the secret archive of the curia.
ഇത് കണ്ടുപിടിക്കുവാന്‍ നിങ്ങള്ക്ക് വിടുന്നൂ.

അച്ചന്‍മാര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന ചുരുക്കം കാര്യങ്ങളില്‍ മാത്രമേ കഴമ്പു കാണൂകയോള്ളൂ. എന്നിട്ടും എന്തിനാണിവര്‍ക്കെതിരെ ഇത്രയേറെ അപകീര്‍ത്തികള്‍. പരക്കുന്നത്?. അറിയപ്പെടുന്നവര്‍ക്കെതിരെ മാത്രമേ കൂടുതല്‍ അപകീര്‍ത്തികള്‍ പരക്കാരോള്ളൂ എന്നതും രസാവഹമാണ്. പീടികത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഒരുവനെന്തു കാണിച്ചാലും അതപകീര്‍ത്തിക്ക് കാരണമാകാറില്ല. നേതാക്കള്‍ തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റുകള്‍ മാത്രം ചെയ്യുവാന്‍ നേതാവാകുന്നവരുമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്നത് ഓരോ സമൂഹത്തിലെ അംഗത്തിന്‍റെയും കര്‍ത്തവ്യമാണ്. എന്നാല്‍ അത് അതിര്‍ലങ്കിച്ച്‌ ,വ്യക്തി താത്പര്യങ്ങളിലും , വ്യക്തി വൈരാഗ്യം തീര്‍ക്കാനുമുപഗോഗിക്കുംപോഴാണ്, ഗുണത്തിന് പകരം ദോഷമായി മാറുന്നത്. ഇതുകൊണ്ടാരും ഒന്നും നേടാന്‍ പോകുന്നില്ല, മറിച്ചു നഷ്ട്ടപ്പെടാനേറെയുണ്ടുതാനും. തെറ്റുകാരല്ലത്ത അച്ചന്മാര്‍ പോലും അപകീര്‍ത്തികളെ സൂക്ഷിക്കണം. അവര്‍ക്കെതിരെ ഏറ്റവും കൂടുതലുപയോഗിക്കുന്ന ആയുധം രതിയും പണവുമാണ്‌( ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ ) . മനുഷ്യരായി (ആണും പെണ്ണും ) ജനിച്ചവേര്‍ക്കെറ്റം പ്രയാസമുള്ള കാര്യമാണ് രതിയെ നിയന്ത്രിക്കുകയെന്നുള്ളത്. ഈയുള്ളവന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമായിരുന്നു. പ്രയാധിക്ക്യത്താല്‍ അതിനുള്ള രതിയോടുള്ള വ്യഗ്രത കുറഞ്ഞില്ലതായത് എന്‍റെ മനസ്സിന്‍റെബലമോ ആത്മനിയന്ത്രണമോ അല്ല, മറിച്ചു ശരീരത്തിന്‍റെ ബലക്കുറവുകൊണ്ടാണ്. പണമോഹമാണ് എല്ലാ തിന്മകളുടെയും മൂലകാരണം( തിരുവച നത്തിലുല്ലതാണ് 1 Timothy 6:10) . നാമെല്ലാവരും , ഒരുതരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ ആ മോഹമാണ് നമ്മെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നത്.
രതിയെക്കുരിച്ചുള്ള അപവാദങ്ങളില്‍ പെടതിരിക്കുവാന്‍ , ആത്മീയനേതാക്കള്‍ പണ്ട് തങ്ങളെതന്നെ ഷണ്ഢന്മാരക്കിയിരുന്നു . അവരെക്കുറിച്ചയിരിക്കാം യേശു പറഞ്ഞത് - സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) . പണ്ടുക്കാലത്ത് വളരെ പണ്ടൊന്നുമല്ല, അച്ചന്മാര്‍ കടുക്കാവെള്ളം കുടിച്ചു രതിയെ നിയന്ത്രിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അപ്പോസ്തലനായ പൗലോസ്‌ , തന്‍റെ ശരീരത്തിലെ സാത്തന്‍റെ മുള്ള് എന്നും രതിചിന്തയെപറ്റി പരാമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ ധ്യാനങ്ങളിലും മറ്റും രതി ഒരു പൂജയാക്കി ഉയര്‍ത്താരുണ്ട് . പോരാത്തതിന് കിടക്കുന്ന കിടക്ക ബലിപീടമാനെന്നു വരെ പറഞ്ഞ അച്ചനാണ് സുരെഷച്ചന്‍. എന്തുപറയുന്നു എന്ന് നോക്കാതെ ആരൂപറയുന്നൂ എന്നതിന് വിലകൊടുക്കുന്ന ജനം അതും വിശ്വസിച്ചു. ദൈവത്തിന്‍റെ ആദ്യ പദ്ധതിയില്‍ രതിയെന്നോന്നില്ലായിരുന്നൂ ( പാറുദീസയില്‍ രതിയില്ലയിരുന്നുവെന്നു കാണാവുന്നതാണ് കാരണം സാത്താന്‍ മനുഷ്യനില്‍ മാറ്റം വരുത്തിയതിനു ശേഷമാണ് മനുഷ്യന് നാണം തുടങ്ങിയത്. അതുവരെ രതിരഹിത പ്രത്ത്യുല്പാധനമായിരുന്നൂ. ആദത്തില്‍ നിന്നും അവ്വയെ ഉണ്ടാക്കിയതുപോലെ , അമിബയുടെ പെരുക്കം പോലെ , വാഴയില്‍ നിന്നും വാഴക്കുഞ്ഞുണ്ടാകുന്നതുപോലെ , കുരുമുളകുവള്ളിയില്‍നിന്നും , ചെമ്പരത്തി തണ്ടില്‍നിന്നും ചെടികളുണ്ടാകുന്നതുപോലെ. ഇതുപോലെതന്നെയായിരിക്കും പുതിയ ഭൂമിയിലും. യേശുവിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക മത്തായി 22 :29 വിശുദ്ധ ലിഖിതങ്ങള്‍ ദൈവശക്തി എന്നിവ മനസിലാക്കത്തതിനാല്‍ നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നൂ, പുനരുദ്ധാണത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോയില്ല പിന്നെയോ അവര്‍ സ്വര്‍ഗ്ഗ ദൂതന്മാരെപോലെയായിരിക്കും. നഷ്ട്ടപ്പെട്ട പറുദീസാ പുനസ്ഥാപിക്കാണല്ലോ ഇതെല്ലാം നമ്മള്‍ സഹിക്കുന്നത്.) രതിതന്നെയാണ് ആദിപാപം എന്ന് ഞാന്ന്‍ ഉറച്ചു വിശ്വസിക്കുന്നൂ . ദൂധന്മാര്‍ മനുഷ്യ ശരീരം സ്വീകരിച്ചു രതിക്രീഡകളിലെര്‍പ്പെടുന്നതായി ബൈബിളില്‍ പരാമര്‍ശമുണ്ട്. വിവാഹം ചെയ്യതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോള്‍ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവര്‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങള്‍ വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാന്‍ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കില്‍ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും കല്ല്യാണം കഴിക്കാതിരുന്നൂ?.
സങ്കീര്‍ത്തനത്തില്‍ "പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭംധരിച്ചിരിക്കുന്നൂ" എന്നുപറയുന്ന പാപമേതാണ് . അതാണ്‌ ഉത്ഭവപാപം അഥവാ ജന്മപാപം. ജന്മപാപമില്ലത്തവരായി ജനിച്ചത്‌ യേശുവും ,ആദമും ഹവ്വയും മാത്രമേയുള്ളൂ. ഇവരുടെ ജനനവും മറ്റുസര്‍വവരുടെയും ജനനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം. വ്യത്യാസം ദൈവഇഷ്ട്ട പ്രകാരവും , മനുഷ്യന്‍റെ ഇഷ്ട്ടപ്രകാരവും ഉള്ള ജനനങ്ങള്‍. അഥവാ( sexual and asexual reproduction). ആയുര്‍വേദ ആഷ്ടംഗഹൃദയത്തിലും, വാസ്തുശാസ്ത്രത്തിലെ ഭോജരാജന്‍റെ സമരാങ്കണ സൂത്രധാരയിലും , രതി അവശ്യം സന്തോനാത്പാധനത്തിനു മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ലേവ്യ പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ നോക്കിയാലും.

വൈദികരുടെ വിവാഹത്തെ

ബൈബിൾ വൈദികരുടെ വിവാഹത്തെ എതി൪‍ക്കുന്നില്ല എന്ന് മാത്രമല്ല ബഹുഭാര്യത്വം ആകാമെന്ന് പരോക്ഷമായി പരമർശിക്കുന്നുമുണ്ട് , മെത്രാൻസ്ഥാനം ആഗ്രഹിക്കുന്നവൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം എന്ന്പറയുംപോൾ അല്ലാത്തവർ‍ക്കതിൽ കൂടാമെന്ന്തന്നെയല്ലേ. I Timothi 3:2- bishop then must be blameless, the husband of one wife, vigilant, sober, of good behavior, given to hospitality, apt to teach. പുതിയനിയമം തുടങ്ങുമ്പോൾ കാണുന്ന സ്നാപക യോഹന്നാൻ സഖറിയ പുരോഹിതന്‍റെ പുത്രനായിരുന്നുവേന്നറിയുക (luke 1:5). രതിയും പണവും പരസ്പര പൂരകങ്ങലാണ്. പുരുഷന്മാ൪പലരും പണവും അധികാരവും ആര്‍ജിക്കുന്നത് പരോക്ഷംമായെങ്കിലും എതി൪ലിംഗത്തിലുള്ളവരുടെ ശ്രദ്ധയും ആദരവും നേടാനാണ്. പണം നേടുവാനായി സ്ത്രീകൾ പലരും രതിയെ ഉപയോഗിക്കാരുമുണ്ട്.( ഭർത്താക്കന്മാർ അറിയാതെയും ചിലപ്പോള്‍ അറിഞ്ഞും). എന്നാല്‍ അച്ചന്മാർക്കെന്നല്ല നമ്മുക്കും വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ബൈബിൾ പഠിപ്പിക്കുന്നൂ. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്.

രതിയെക്കുരിച്ചുള്ള അപവാദങ്ങളിൽ‍ പെടതിരിക്കുവാൻ ‍ , ആത്മീയനേതാക്കൾ‍ പണ്ട് തങ്ങളെതന്നെ ഷണ്ഢന്മാരാക്കിയിരുന്നു . അവരെക്കുറിച്ചയിരിക്കാം യേശു പറഞ്ഞത് - സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) . പണ്ടുക്കാലത്ത് വളരെ പണ്ടൊന്നുമല്ല, അച്ചന്മാര്‍ കടുക്കാവെള്ളം കുടിച്ചു രതിയെ നിയന്ത്രിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ‍ വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാൾ‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാ‍ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽ‍ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?.

ദൈവം സൃഷ്ട്ടിച്ച പറുദീസ

പിപ്പിലാഥന്‍ said...

"
പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?."

Does this amount to questioning God's wisdom?
ഇത് ഞാന്പറഞ്ഞതല്ല പൗലോസ്പറഞ്ഞതാണ്.
Why did He think that it is better for man to have the company of a woman and created one for him from him? നമ്മള്ഇന്ന് കാണുന്നതുപോലുള്ള ഒരു ലോകമേ അല്ലായിരുന്നൂ ദൈവം സൃഷ്ട്ടിച്ച പറുദീസ. നമ്മുടെയോ മൃഗങ്ങളുടെയോ രൂപം പോലുമിതായിരുന്നില്ല, മനുഷ്യന്ഉണ്ടാകുന്നതു ശിശുവായിട്ടല്ല പൂര് മനുഷ്യനായാണ്. ( ആദവും ഹവ്വയും ഉണ്ടായപ്പോള്തന്നെ അവര്പ്രയപൂര്ത്തിയായിരുന്നൂ. മറ്റൊരര്ഥത്തില്പ്രായമാകത്തില്ല. നാണമില്ലയിരുന്നൂ. അപാരമായ ത്രികാല അറിവുണ്ടായിരുന്നൂ.{ അതുവരെ കാണാത്ത ഹവ്വയെ കണ്ടപ്പോള്‍ , മാംസത്തില്നിന്നും അസ്ത്തിയില്നിന്നുമെടുത്ത (past ) നാരി എന്ന് വിളിക്കുന്നൂ(presant ) എല്ലാവരുടെയും മാതാവെന്നു വിളിക്കപ്പെടും(future )}. ദൈവത്തോട് മുഖാമുഖം സംസാരിക്കാമായിരുന്നൂ , എല്ലാ മൃഗങ്ങളുമായി സംസാരിക്കമായിരുന്നൂ. അല്ലെങ്കില്പമ്പുവന്നപ്പോഴേ ഹവ്വ നിലവിളിക്കെണ്ടാതല്ലേ? അവിടെ യാതോരസ്വാഭികതയുമില്ലാതെ ഹവ്വയും പാമ്പും സംസാരിക്കുന്നൂ. ജീവികളുടെ ആകൃതിക്ക്വ്യതിയാനം വന്നുവെന്നും കാണാം ( ഇനിമുതല്നീ ഇഴഞ്ഞു നടക്കും) . വേദനയോടുകൂടി മക്കളെ പ്രസവിക്കുമെന്നു ശിക്ഷിക്കുമ്പോള്‍ , ഇതിനുമുന്പ് പ്രസവമില്ലെന്നോ , പ്രസവമുണ്ടായിരുന്നെങ്കില്തന്നെ വേദന ഇല്ലായിരുന്നുവെന്നും വരുന്നില്ലേ? അതുപോലെ അവിടെ ഭ്ഹോമിയില്നിന്നും മഴ ( മഞ്ഞു ) പൊങ്ങി വന്നു നനക്കുകയായിരുന്നൂ. ഒരു നദി പറുദീസയുടെ(ഭൂമിയുടെയോ ആകാശത്തിന്റെയോ ) മധ്യത്തില്നിന്നും പുറപ്പെട്ടു നാല് നദികളായി ( പിഷോണ്ഗിഹോണ്‍,യൂഫ്രട്ടീസ് ,ടയിഗ്രീസ് ) പിന്നെയും പിരിഞ്ഞു പിരിഞ്ഞു ഭൂമിയില്ഒഴുകിയിരുന്നൂ. ഇതെല്ലാം തെളിയിക്കുന്നത് പറുധീസ അഥവാ സ്വര്ഗ്ഗരാജ്യം എന്നുപറയുന്നത്, മറ്റൊരു മാനമാണ് ( Dimention ) അഥവാ തലമ്മാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത് സ്വര്ഗരാജ്യം നിങ്ങളുടെയിടയില്തന്നെയുന്ടന്നു. പക്ഷെ നമ്മുടെ ചെറിയ കഴുവുകക്കതീതമാണൂ. ഇതുകാനിക്കാനാണ് നിക്കധീമസ് യേശുവിനോട് പറയുന്നത്. യേശുവിന്റെ ഉത്തരം ശ്രദ്ധിച്ചാലും John 3:3 - നീ വീണ്ടും ജനിക്കാതെ സ്വര്ഗരാജ്യം കാണുവാന്കഴിയുകയില്ല. അക്ഷരാര്ധത്തിലുള്ള വീണ്ടും ജനനമാണ്‌ ( യേശുവിന്റെ രണ്ടാം വരവില്യേശുവി(ജലം) നാലും ആത്മാവിനാലുമുള്ള ജനനം.) ഇതെല്ലാം പെന്തകൊസ്തുകാര്കഠിനമായി ദുര്വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Men don't get to do many good things for different reasons. Where does it say in the bible that "blessed is the man who has a worthy woman as his wife". Whoever has the time to read the bible can find it.
ശലമോനാണിത് പറഞ്ഞിരിക്കുന്നത് , പുള്ളി 700 ഭാര്യമാരെയും 300 വെപ്പാട്ടികളെയും പരീക്ഷിച്ചിട്ടും നശിച്ചുപോയീ. ശലമോന്റെ അഭിപ്രായത്തെക്കാള്‍ , യേശുവിന്റെ അഭിപ്രായത്തിന് വിലകൊടുക്കൂ.യേശു ശലമോനെക്കുരിച്ചു പറഞ്ഞിരിക്കുന്നത് " സോളമന്തന്റെ സര്വമഹത്വത്തില്പോലും , വയലിലെ ലില്ലിയുടെ വിലപോലുമില്ലയിരുന്നുവെന്നാണ്. യേശുവിന്റെ standard ഉം ലോകത്തിന്റെ standard ഉം തമ്മിലുള്ള വ്യത്ത്യാസം ഇവിടെ ദര്ശിക്കാം.
The woman has a mind which is complementing to that of a man.
ഞാന്സമ്മതിക്കുന്നൂ.
September 1, 2011 8:57 AM
Matt. 22:30, "For in the resurrection they neither marry, nor are given in marriage, but are like angels in heaven."
Luke 20:34-36, "The sons of this age marry and are given in marriage, 35 but those who are considered worthy to attain to that age and the resurrection from the dead, neither marry, nor are given in marriage; 36 for neither can they die anymore, for they are like angels, and are sons of God, being sons of the resurrection."
Gen. 6:1-4, "Now it came about, when men began to multiply ........
jude യൂദ 1 :6 And angels who had not kept their own original state, but had abandoned their own dwelling, he keeps in eternal chains under gloomy darkness, to the judgment of the great day;
അപ്പോസ്തലനായ പൗലോസ്‌ , തന്റെ ശരീരത്തിലെ സാത്തന്റെ മുള്ള് എന്നും രതിചിന്തയെപറ്റി പരാമര്ശിച്ചിട്ടുണ്ട്. യഥാര്ഥത്തില്നമ്മുടെ ധ്യാനങ്ങളിലും മറ്റും രതി ഒരു പൂജയാക്കി ഉയര്ത്താരുണ്ട് . പോരാത്തതിന് കിടക്കുന്ന കിടക്ക ബലിപീടമാനെന്നു വരെ പറഞ്ഞ അച്ചനാണ് സുരെഷച്ചന്‍. എന്തുപറയുന്നു എന്ന് നോക്കാതെ ആരൂപറയുന്നൂ എന്നതിന് വിലകൊടുക്കുന്ന ജനം അതും വിശ്വസിച്ചു. ദൈവത്തിന്റെ ആദ്യ പദ്ധതിയില്രതിയെന്നോന്നില്ലായിരുന്നൂ ( പാറുദീസയില്രതിയില്ലയിരുന്നുവെന്നു കാണാവുന്നതാണ് കാരണം സാത്താന്മനുഷ്യനില്മാറ്റം വരുത്തിയതിനു ശേഷമാണ് മനുഷ്യന് നാണം തുടങ്ങിയത്. അതുവരെ രതിരഹിത പ്രത്ത്യുല്പാധനമായിരുന്നൂ. ആദത്തില്നിന്നും അവ്വയെ ഉണ്ടാക്കിയതുപോലെ , അമിബയുടെ പെരുക്കം പോലെ , വാഴയില്നിന്നും വാഴക്കുഞ്ഞുണ്ടാകുന്നതുപോലെ , കുരുമുളകുവള്ളിയില്നിന്നും , ചെമ്പരത്തി തണ്ടില്നിന്നും ചെടികളുണ്ടാകുന്നതുപോലെ. ഇതുപോലെതന്നെയായിരിക്കും പുതിയ ഭൂമിയിലും. യേശുവിന്റെ വാക്കുകള്ശ്രദ്ധിക്കുക മത്തായി 22 :29 വിശുദ്ധ ലിഖിതങ്ങള്ദൈവശക്തി എന്നിവ മനസിലാക്കത്തതിനാല്നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നൂ, പുനരുദ്ധാണത്തില്അവര്വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോയില്ല പിന്നെയോ അവര്സ്വര്ഗ്ഗ ദൂതന്മാരെപോലെയായിരിക്കും. നഷ്ട്ടപ്പെട്ട പറുദീസാ പുനസ്ഥാപിക്കാണല്ലോ ഇതെല്ലാം നമ്മള്സഹിക്കുന്നത്.) രതിതന്നെയാണ് ആദിപാപം എന്ന് ഞാന്ന്ഉറച്ചു വിശ്വസിക്കുന്നൂ . ദൂധന്മാര്മനുഷ്യ ശരീരം സ്വീകരിച്ചു രതിക്രീഡകളിലെര്പ്പെടുന്നതായി ബൈബിളില് ( ഉല്പ്പത്തി 6 :1 -7 )‍പരാമര്ശമുണ്ട്. അവരെ ദൈവം ശിക്ഷിച്ചു അന്ധതമസിന്റെ തടവറയില്പാര്പ്പിച്ചിരിക്കുകയാണ്(jude യൂദ 1 :6 ) വിവാഹം ചെയ്യതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോള്അതെയെന്നുതന്നെയാണ്ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവര്ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങള്വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്.
സങ്കീര്ത്തനത്തില്‍ "പാപത്തില്എന്റെ അമ്മ എന്നെ ഗര്ഭംധരിച്ചിരിക്കുന്നൂ" എന്നുപറയുന്ന പാപമേതാണ് . അതാണ്ഉത്ഭവപാപം അഥവാ ജന്മപാപം. ജന്മപാപമില്ലത്തവരായി ജനിച്ചത്യേശുവും ,ആദമും ഹവ്വയും മാത്രമേയുള്ളൂ. ഇവരുടെ ജനനവും മറ്റുസര്വവരുടെയും ജനനങ്ങള്തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം. വ്യത്യാസം ദൈവഇഷ്ട്ട പ്രകാരവും , മനുഷ്യന്റെ ഇഷ്ട്ടപ്രകാരവും ഉള്ള ജനനങ്ങള്‍. അഥവാ( sexual and asexual reproduction). ആയുര്വേദ ആഷ്ടംഗഹൃദയത്തിലും, വാസ്തുശാസ്ത്രത്തിലെ ഭോജരാജന്റെ സമരാങ്കണ സൂത്രധാരയിലും , രതി അവശ്യം സന്തോനാത്പാധനത്തിനു മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. ലേവ്യ പുസ്തകത്തിലെ നിര്ദേശങ്ങള്നോക്കിയാലും.